കഥകളിയിൽ സ്ത്രീവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ചിറക്കര മാധവൻകുട്ടി എവിടെ? മടങ്ങിവരാമെന്നു വാക്കുനൽകി പുഞ്ചിരിയോടെ നടന്നകന്നിട്ടു10 വർഷം കഴിഞ്ഞു. ഒട്ടേറെ അന്വേഷണങ്ങൾ നടത്തിയിട്ടും ആ മുഖം രംഗത്തു വന്നിട്ടില്ല. എന്നിട്ടും കഥകളി ആസ്വാദകർ....Chirakkara Madhavan Kutty, Chirakkara MadhavanKutty, Chirakkara Madhavan Kutty
മാലി മാധവൻനായരുടെ കർണശപഥത്തിൽ അവതരിപ്പിക്കുന്ന കർണന്റെ ദുഃഖം മഹാഭാരതത്തിൽ യഥാർഥത്തിൽ അനുഭവിക്കുന്നതു ധർമപുത്രരാണ്. യുദ്ധാനന്തരം, കൊല്ലപ്പെട്ട ബന്ധുമിത്രാദികൾക്കു മരണാനന്തര ചടങ്ങുകൾ നടത്തുമ്പോൾ ആദ്യം കർണനു വേണ്ടിയാണു നടത്തേണ്ടതെന്ന കുന്തിയുടെ വാക്കുകൾ യുധിഷ്ഠിരനെ ഞെട്ടിക്കുന്നു....
അമ്പിളി ചേട്ടനു വേണ്ടി 4 സിനിമകൾക്ക് ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായത് വേദനാജനകമാണ്. അദ്ദേഹം ഡബ് ചെയ്യുന്നതിന്റെ ഏഴയലത്ത് വരില്ല, എന്റെ അനുകരണം. അദ്ദേഹം വലിയ പ്രതിഭയാണ്....
Mimicry artist, actor and anchor Prasanth Kanjiramattom shares what he learned from stage during his 23-year-old career.
അച്ചാച്ചനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. വിവാഹദിനത്തിലോ, നല്ല പ്രായത്തിലോ ഒന്നും അണിഞ്ഞൊരുങ്ങാനോ ഫോട്ടോ എടുക്കാനോ അവർക്ക് സാധിച്ചിട്ടില്ല. ജീവിക്കാൻ തന്നെ കഷ്ടപ്പെട്ട ആ സമയത്ത് അതൊന്നും വലിയ കാര്യമല്ലല്ലോ....
ജോലിത്തിരക്കുകള്‍ക്കിടയിലും നൂറ് കണക്കിന് ചിത്രങ്ങള്‍ക്ക് ജീവന് നല്കിയ പ്രേമലത, സീതയുടെ ജീവിതം തന്റെ കാന്‍വാസിലേക്ക് കൊണ്ടുവരിക എന്ന സ്വപ്നത്തിന് പിന്നാലെയാണ്.
കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ ഒരുപടയണി കലാകാരനുണ്ട് പത്തനംതിട്ട പന്തളത്ത്. കൂടെയുള്ളവര്‍ അതിജീവനത്തിന് മറ്റുവഴികള്‍ തേടിയപ്പോള്‍ അതിനുപോലും കഴിയാതെ വിഷമിക്കുകയാണ് കുരമ്പാല സ്വദേശി ടി.ആര് വിഷ്ണു. ഈ സീസണില്‍ കോലമെഴുത്ത് പൂര്‍ണമായും നഷ്ടമായതോടെ പടയണിക്കോലങ്ങളുടെ മിനിയേച്ചര്‍ പതിപ്പ്
കൈകാലുകൾ കൊണ്ട് ഒരേ സമയം ചിത്രങ്ങൾ വരയ്ക്കുന്ന ഒരു അതുല്യ പ്രതിഭയുണ്ട് മലപ്പുറം തിരൂരിൽ. കല്ലിങ്ങൽ സ്വദേശി മുഹമ്മദ് ഫായിസാണ് ആവേറിട്ട കലാകാരൻ. കോവിഡ് കാരണം വീട്ടിൽ ലോക്കായതോടെയാണ് ചിത്രം വരയിൽ ഫായിസ് സജീവമായത്. ഫുട്ബോൾ താരങ്ങൾ മുതൽ സിനിമ താരങ്ങളുടെ വരെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. കൈകൊണ്ടെന്ന പോലെ
കോവിഡ് രോഗം പടരുന്നതിനിടെ പ്രതിസന്ധിയിലായ നിരവധി പേരില്‍ ഒരുവിഭാഗമാണ് കലാ അധ്യാപകര്‍. വരുമാനം നിലച്ചതിനപ്പുറം പൊതുവേദികളുംശിഷ്യന്മാരുടെ പരിശീലനവും നഷ്ടമായ സങ്കടത്തിലാണ് ഈ അധ്യാപകര്‍. ശിവദാസ് ചേമഞ്ചേരി. പൂക്കാട് കലാലയത്തിലെ പ്രിന്‍സിപ്പലാണ്. അരനൂറ്റാണ്ടായി തബലയും മൃദംഗവും പഠിപ്പിക്കുന്നു.
ജീവിതം നാടകത്തിനായി മാറ്റിവച്ച ഒരു കലാകാരന് വേദികളില്ലാത്ത ഈ ദിനങ്ങള്‍ വേഷങ്ങളില്ലാത്ത രംഗംപോലെയാണ്. വിരസമായ കോവിഡ് ദിനങ്ങളെ മറികടക്കാന്‍ വീട്ടുമുറ്റത്തൊരു സ്റ്റേജ് പോലും അവര്‍ കെട്ടിയുയര്ത്തും. അത്തരത്തില്‍ ഒരു കലാകാരനാണ് കുട്ടനാട്ടുകാരനായ പ്രമോദ് വെളിയനാട്. ഇത് പ്രമോദ് വെളിയനാട്. രണ്ടുതവണ