ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിൽ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. കൊല്ലം ചാത്തന്നൂർ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച പുതിയ സ്കൂട്ടർ തകർത്ത ആന ജനവാസ മേഖലയിലേക്ക് ഓടി..elephant kill pappan, elephant kill papppan in thiruvananthapuram,
പുൽപള്ളി ∙ വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങുന്ന കാട്ടാനകൾ കാപ്പിസെറ്റിലും പരിസര പ്രദേശങ്ങളിലുമെത്തി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ രാത്രി വരിക്കളായിൽ കോരപ്പിള്ളയുടെ 3 തെങ്ങുകൾ ആന മറിച്ചിട്ടു. അതിന് മുൻപ് രാജൻപിള്ള, പാമ്പനാൽ മണി എന്നിവരുടെ വാഴ തോട്ടം നശിപ്പിച്ചു. വണ്ടിക്കടവ് പ്രദേശത്തെ തൂക്കുവേലി
പാപ്പാനോട് പരാതി പറയുന്ന ആനക്കുട്ടിയുടെ ദൃശ്യം കൗതുകമാകുന്നു. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് ആണ്ടാൾ. പൊതുവെ നാണക്കാരിയാണ് കക്ഷി. അതുകൊണ്ട്തന്നെ ആളുകൾ കൂട്ടംകൂടി നിന്ന് തന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതൊന്നും ആനക്കുട്ടിക്ക് അത്ര ഇഷ്ടമല്ല. ഇതിനെതിരെ
ഗുരുവായൂർ ∙ ദേവസ്വം ആനകളുടെ തൂക്കമറിയാൻ ഇനി അധികം കാത്തിരിക്കേണ്ട.ആനക്കോട്ടയുടെ തെക്കെപറമ്പിൽ പൊന്നാനി റോഡിനോട് ചേർന്ന് തൂക്കം നോക്കുന്ന വേബ്രിജ് സ്ഥാപിച്ചു. 60 ടൺ വരെ ഭാരം അളക്കാൻ കഴിയുന്ന ഉപകരണമാണിത്. 9 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള പിറ്റ് ലെസ് വേബ്രിജിൽ ചുരുങ്ങിയത് 200 കിലോയാണ് തൂക്കം
കൊമ്പിൽ കുരുങ്ങിയ കെട്ടുപിണഞ്ഞ നൂലുമായി ആറു മാസത്തോളം നടന്ന മാനിന്റെ വാർത്ത കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊമ്പിൽ കുടുങ്ങിയ ആനയുടെ തലയോട്ടിയുമായി നിൽക്കുന്ന മാൻ വർഗത്തിൽ പെട്ട കുഡുവിന്റെ ചിത്രം പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നു പകർത്തിയതാണ് ഈ ചിത്രം. ആഫ്രിക്കയിൽ
നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്ന ഗൗരീനന്ദൻ എന്ന ആന പ്രദേശവാസികളെ മുൾ മുനയിൽ നിർത്തിയതു രണ്ടു മണിക്കൂർ. ആന വരുന്നു.. വീടിനു പുറത്തിറങ്ങല്ലേ.. ലൈറ്റ് ഓഫ് ചെയ്യൂ... തുടങ്ങിയ നിലവിളികൾ കേട്ട പ്രദേശവാസികൾ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു
ഒരു ‘ആന’പരിഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാപ്പാനോട് ചെന്ന് പരാതി പറയുന്ന ആനയാണ് ഇവിടെ താരം. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് ആണ്ടാൾ. പൊതുവെ നാണക്കാരിയാണ് ഇവൾ എന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട്തന്നെ ആളുകൾ കൂട്ടംകൂടി നിന്ന് തന്റെ ചിത്രങ്ങൾ ക്യാമറയിൽ
കണ്ണൂർ ആറളംഫാം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് ഇനിയും പരിഹാരമായില്ല. ഏഴാം ബ്ലോക്കിലെ അംഗൻ വാടിയുടെ ചുറ്റുമതിൽ തകർത്ത ആന പ്രദേശത്തെ കാർഷിക വിളകളും നശിപ്പിച്ചു. നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ആറളം ഫാമിലെ കാട്ടാന ശല്യത്തിന് അധികൃതർ ശാശ്വത പരിഹാരം കാണുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴാം
അങ്കമാലി മൂക്കന്നൂരിന് സമീപം എടലക്കാട് ജനവാസമേഖലയില്‍ എത്തിപ്പെട്ട കാട്ടാനക്കൂട്ടം തിരികെ കാടു കയറി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാട്ടാനകള്‍ തിരിച്ച് പോയത്. ഒരു ദിവസം മുഴുവന്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കാട്ടാനകളെ തിരിച്ച് അയച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂക്കന്നൂര്‍ എടലക്കാട്
കോഴിക്കോട് ആനക്കാംപൊയിലിലെ കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കാട്ടിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചെങ്കിലും അവശത കാരണം മടങ്ങിയിരുന്നില്ല. കഴിഞ്ഞവെള്ളിയാഴ്ചയാണ് ആനയെ കിണറ്റില്‍ കണ്ടത്. വിഡിയോ റിപ്പോർട്ട് കാണാം. ചീഫ് ഫോറസ്റ്റ് െവറ്റിറനറി ഡോക്ടര്‍ അരുണ്‍ സക്കറിയുെട നേതൃത്വത്തില്‍ വനപാലകസംഘം