ഒസിഐ, പിഐഒ കാർഡുള്ള വിദേശ ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ പഠനം നടത്തുന്ന ഈ വിഭാഗം വിദ്യാർഥികൾക്കും ഐഐടി പ്രവേശനത്തിനുള്ള അന്തിമ ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു നേരിട്ട് അപേക്ഷിക്കാം.
കോഴിക്കോട് ∙ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം
ചെന്നൈ ∙ ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് തുടങ്ങിയവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) ഭറോസ് (BharOS) വിജയകരമായി പരീക്ഷിച്ചു.
ന്യൂഡൽഹി∙ ഐഒഎസിനോടും ആൻഡ്രോയിഡിനോടും കിടപിടിക്കാൻ ഇനി ഇന്ത്യൻ നിർമിത ‘ഭറോസ്’ (BharOS). ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത തദ്ദേശനിർമിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് (ഒഎസ്) ഭറോസ്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ഭറോസ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ
മദ്രാസ് ഐഐടി നടത്തുന്ന 4 വർഷ ഓൺലൈൻ പ്രോഗ്രാമായ ബിഎസ് ഡിഗ്രി ഇൻ ഡേറ്റ സയൻസ് & ആപ്ലിക്കേഷൻസിന് ജനുവരി 15 വരെ അപേക്ഷിക്കാം. 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഏതെങ്കിലും ഗ്രൂപ്പെടുത്തു 11 ജയിച്ചവർക്കും അപേക്ഷിക്കാം. എന്നാൽ 12 ജയിച്ചിട്ടേ പ്രോഗ്രാമിൽ ചേരാൻ കഴിയൂ. ഫൗണ്ടേഷൻ (32
കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമെന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. ഇതിനായി 29.6 കോടി രൂപ ചിലവഴിക്കണം. 15 മാസമെടുത്താണ് ഐ.ഐ.ടി പഠനം പൂര്‍ത്തിയാക്കി ഗതാഗത മന്ത്രിക്ക്
ഖരഗ്പൂരിലെ ഐഐടിയിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഫയ്സാൻ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ് ഫയ്സാൻ എന്ന് സ്ഥിരീകരിച്ചു. അസം
കണ്ണൂർ സർവകലാശാലയുടെ അനാസ്ഥ മൂലം തുടർ പഠനം പ്രതിസന്ധിയിലായി കാസർകോട് സ്വദേശിനി സി നിഖില. പുനർമൂല്യനിർണയത്തിന് നൽകിയ ബിബിഎ ന്യൂമറിക്കൽ സ്കിൽസ് പരീക്ഷാഫലം 65 ദിവസമായിട്ടും പ്രസിദ്ധീകരിച്ചില്ല. ഐ ഐ ടി ധൻബാദിൽ എംബിഎ പ്രവേശനം ലഭിച്ച നിഖിലക്ക് ഉടൻ പരീക്ഷഫലം സമർപ്പിചില്ലെങ്കിൽ തുടർപഠനം
മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിര്‍മാണത്തൊഴിലാളി ആക്രമിച്ചെന്നാണു പരാതി. സംഭവത്തില്‍ ഐ.ഐ.ടി. അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്ത് സംഭവം നടന്നു രണ്ടുദിവസത്തിനു
മദ്രാസ് ഐഐടിയിലെ പ്രഫസർ ചമഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത തട്ടുകടയുടമ അറസ്റ്റിൽ. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. 2019-ല്‍ മറ്റൊരുസ്ത്രീയെ പ്രഭാകരന് വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരന് രണ്ടാമത്