മൂന്നാർ ∙ നൈട്രജൻ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10ന് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ലാക്കാട് ടോൾ പ്ലാസയ്ക്കു സമീപത്തുവച്ചാണു ലോറി മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നു മാട്ടുപ്പെട്ടി പശുവളർത്തൽ കേന്ദ്രത്തിലേക്ക് വന്ന
പൊഴുതന∙ അച്ചൂർ നാലാം നമ്പർ പ്രദേശത്തെ വളർത്തു മൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഒട്ടേറെ വളർത്തു മൃഗങ്ങളെ കൊന്നു തിന്നുകയും പകൽ സമയങ്ങളിൽ പോലും പ്രദേശത്ത് എത്തുകയും ചെയ്ത പുലിയെ പിടികൂടാൻ നടപടി ഇല്ലാത്തതിനെ കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഒട്ടേറെ കുടുംബങ്ങൾ
രാജകുമാരി∙ ഓപ്പറേഷൻ അരിക്കൊമ്പന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ സിങ്കുകണ്ടത്ത് നാട്ടുകാരുടെ രാപകൽ സമരം രണ്ടാം ദിനം പിന്നിട്ടു. സിപിഎം ജില്ല സെക്രട്ടറി സി.വി.വർഗീസ്, കെപിസിസി മുൻ വൈസ് പ്രസിഡന്റ് എ.കെ.മണി, തദ്ദേശ ജനപ്രതിനിധികൾ, കർഷക സംഘടന നേതാക്കൾ എന്നിവർ ഇന്നലെ സമരത്തിൽ
തൊടുപുഴ ∙ ‘സാമൂഹിക സുരക്ഷാ സെസ്’ കടമ്പ കടക്കാൻ അതിർത്തി കടക്കുകയാണ് മലയാളികൾ. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച 2 രൂപ സെസ് ഇന്നലെ മുതൽ ഇന്ധന വിലയ്ക്കൊപ്പം കേരളത്തിൽ നിലവിൽ വന്നു. അയൽ സംസ്ഥാനങ്ങളോടു ചേർന്നു കിടക്കുന്ന ജില്ലകളിൽ അതിർത്തി കടന്നാൽ ആശ്വാസം കിട്ടുമെന്നതാണ് സ്ഥിതി. തമിഴ്നാടുമായി അതിർത്തി
രാജാക്കാട്∙ പൊന്മുടി തൂക്കുപാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടറുടെ ഉത്തരവിറങ്ങി. പൊതുമരാമത്ത്(പാലങ്ങൾ), പഞ്ചായത്ത്, പൊലീസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ പാലത്തിന് ബലക്ഷയം സംഭവിച്ചതായി വ്യക്തമായതോടെയാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. 60 വർഷത്തിലേറെ പഴക്കമുള്ള
അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അതേസമയം അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ
ഇടുക്കി ചിന്നക്കനാല്‍ പ്രദേശം ആകെ സമരത്തിലാണ്. ആനയ്ക്കെതിരെയുള്ള സമരം. ശല്യം സഹിക്കവയ്യാതായപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പേ ജനം തെരുവിലിറങ്ങിയത്. ഒടുവില്‍ വനംവകുപ്പ് ശല്യക്കാരനായ അരിക്കാമ്പനെ പിടികൂടാന്‍ തീരുമാനിക്കുന്നു. സര്‍വസന്നാഹങ്ങളുമായി അവര്‍ ചിന്നക്കനാലിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആ
ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചത്. ഇവരുടെ മൂന്നു മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസുള്ള കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. Couple commit suicide in Idukki
അരിക്കൊമ്പൻ വിഷയത്തിൽ നാട്ടുകാരെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ ഹർജിക്കാരൻ വിവേക്. അരിക്കൊമ്പനെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനുഷ്യരെ പോലെ ജീവിക്കാൻ പറ്റില്ലെങ്കിൽ "പോയി ചത്തോ" എന്നുമായിരുന്നു അവഹേളനം. . ഇതോടെ വിവേകിനെതിരെ പ്രതിഷേധം ശക്തമായി. വാട്സാപ്പിൽ വെഫ സംഘടന പ്രതിനിധിയും
അനിശ്ചിതകാല രാപ്പകൽ സമരത്തിലേക്ക് കടന്ന് ഇടുക്കിയിൽ ആനയാക്രമണത്തിന്റെ ഇരകൾ. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് സമരം ആരംഭിച്ചത്. പൂപ്പാറയടക്കമുള്ള സ്ഥലങ്ങളിലെയ്ക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ രാത്രിയിലും സിങ്കുകണ്ടം, സിമന്റുപാലം മേഖലകളിൽ കാട്ടാനയാക്രമണം ഉണ്ടായി. സിങ്കുകണ്ടത്ത് ജീവനും