കലക്ടറേറ്റ് ഉദ്യോഗസ്ഥനാണ് അനൂപ്. ഭാര്യ അധ്യാപികയും. മലപ്പുറം സ്വദേശികളായ ഇവരുടെ പുതിയ വീട് ആരുടേയും ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റുന്നതാണ്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ നിറഞ്ഞ തറവാട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് പണിതത്. ചുറ്റും നല്ല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശമാണ്. ഈ പ്രദേശവുമായി
കൊച്ചി∙ കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ ലഹരി ഉപയോഗിച്ചതു വീട്ടിൽ പറഞ്ഞതിനു യുവാവിനെ മർദിച്ച സംഘത്തിൽ ഒരാൾ ആത്മഹത്യ ചെയ്തതിനു പിന്നാലെ പൊലീസിനെതിരായ വികാരം ഉയർത്താൻ ശ്രമം. പൊലീസ് ഇവരെ മർദിച്ചെന്നും ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നുമാണ് ആരോപണം...| Kalamassery minor boy attack case | Kalamassery | Accused found hanging at home | Ernakulam | Crime News | Manorama Online
പായൽ പന്ത് അല്ലെങ്കിൽ മോസ് ബോൾ അല്ലെങ്കിൽ കൊക്കെഡാമ എന്ന ജാപ്പനീസ് ചെടിപരിപാലന രീതി ഇന്ന് നമ്മുടെ നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വളക്കൂറുള്ള മണ്ണ് ഉരുട്ടി പന്തുപോലെയാക്കിയശേഷം ഏതെങ്കിലും ഒരു ചെടി നട്ടുപിടിപ്പിക്കുന്നു. ഒപ്പം പന്തുപോലാക്കിയ മണ്ണിന് ചുറ്റും പായൽ വച്ചുപിടിപ്പിക്കുകകൂടി
Located in Malappuram, this Arabian Themed Luxury House is truly a Visual treat...
പാലക്കാട് ∙ കുശലാന്വേഷണവും കുടുംബകാര്യങ്ങളും മാത്രമല്ല, സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള സംവിധാനവുമായി സിപിഎമ്മിന്റെ ഗൃഹസമ്പർക്കത്തിനു തുടക്കം. പാർട്ടി ഘടകങ്ങൾ ശക്തിപ്പെടുത്തിയ ശേഷം, തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച ഗൃഹസമ്പർക്കത്തിലാണ് നടപടികളും സഹായങ്ങളും
കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021–22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വീടുകള്‍ അനുവദിക്കും. പട്ടികവർഗ വിഭാഗത്തിന് 12000 വീടുകള്‍ നൽകും. മല്‍സ്യമേഖലയ്ക്ക് 1500 കോടി.
കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021–22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വീടുകള്‍ അനുവദിക്കും. പട്ടികവർഗ വിഭാഗത്തിന് 12000 വീടുകള്‍ നൽകും. മല്‍സ്യമേഖലയ്ക്ക് 1500 കോടി.
ആപത്ഘട്ടത്തിൽ പലപ്പോഴും മനുഷ്യരുടെ രക്ഷകരായവരാണ് നായ്ക്കൾ. പല അവസരങ്ങളിലും അക്കാര്യം നമ്മൾ അടുത്തറിഞ്ഞിട്ടുമുണ്ട്. പ്രളയസമയത്തു പോലുമുള്ള ഉദാഹരണങ്ങൾ നമുക്കു മുൻപിലുണ്ട്. തിരിച്ചും ഈ മിണ്ടാപ്രാണികളോട് സ്നേഹം കാണിക്കുന്ന നല്ല മനുഷ്യരും നമുക്കു ചുറ്റുമുണ്ട്. അതിലൊരാളാണ് പാലക്കാട് കുഴൽമന്ദം പൊലീസ്
വീടു നിർമാണത്തിനു സഹായിക്കണമെന്ന അഭ്യർഥനയുമായി കോവളം എംഎൽഎ എം.വിൻസെന്റിന്റെ വീട്ടിൽ എത്തിയ ജലജ ഇറങ്ങാൻ നേരം ചോദിച്ചു, ‘സാറിന് കുറച്ചുകൂടി വലിയ ഓഫിസ് എടുത്തുകൂടേ?’ ഓഫിസല്ല, തന്റെ വീടാണ് ഇതെന്നു വിൻസെന്റ് പറഞ്ഞതു ജലജയ്ക്കു വിശ്വാസമായില്ല. ഇതാടാ എംഎൽഎയുടെ വീടെന്നു ജലജ പറഞ്ഞപ്പോൾ അവരുടെ ബന്ധു കൂടിയായ
പെന്ഷന് ബുക്കും തിരിച്ചറിയില്‍ രേഖയും നനയാതെ സൂക്ഷിക്കണം. ഉറ്റവര്‍ ഉറങ്ങുന്ന മണ്ണില്‍ത്തന്നെ കണ്ണടയും വരെ കഴിയണം. ചോര്‍ന്നൊലിക്കുന്ന വീട്ടിലെ അസൗകര്യങ്ങളായിരുന്നു ഇതുവരെ തെയ്യത്തിരക്ക് കൂട്ട്. ഇനി അങ്ങനെ കഴിയേണ്ടതില്ലെന്ന് ചേര്‍ത്ത് പിടിച്ച് പറഞ്ഞവര്‍ മടങ്ങിവന്നിരിക്കുകയാണ്. വോട്ട് തേടലില്‍