പുതുപ്പള്ളി∙ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. | OommenChandy, Puthuppally, Manorama News, Elections2021
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം തദ്ദേശപ്പോരിലും ആവർത്തിക്കാനുള്ള ആവേശം യുഡിഎഫ് പ്രവർത്തകരിൽ നിറച്ച് ജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ പര്യടനം. കോവിഡ് കാലമായതിനാൽ ഒപ്പംനിന്നു ചിത്രമെടുക്കുന്നവരുടെ തള്ളിക്കയറ്റമൊഴിവായെങ്കിലും സ്ഥാനാർഥികളെല്ലാം അദ്ദേഹത്തിനൊപ്പം ചിത്രമെടുക്കാൻ മത്സരിച്ചു. രാവിലെ 10ന് ആദ്യ യോഗം നെന്മാറ വല്ലങ്ങിയിലായിരുന്നു. സർക്കാരുകളുടെ
ഹൂസ്റ്റൺ∙ നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്കു നടന്നടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു അനുമോദനങ്ങൾ
ബര്‍ലിന്‍∙ കേരള നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഓഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററും ഗ്ളോബല്‍ സെക്രട്ടറിയുമായ ജിന്സണ് ഫ്രാന്‍സ് കല്ലുമാടിക്കല്‍ ആശംസകള്‍ നേര്‍ന്നു.
‘മറക്കില്ല, കണ്ണീർതുടച്ച കരങ്ങൾ’ പുത്തൂർ ∙ ‘ അച്ഛനും അമ്മയും മരിച്ച് ജീവിതം വഴിമുട്ടിയ രണ്ടു കുഞ്ഞുങ്ങൾക്ക് പുതിയൊരു ജീവിതമാണ് ഉമ്മൻചാണ്ടി സാർ സമ്മാനിച്ചത്. ഞങ്ങളുടെ കണ്ണീർ തുടച്ച കരങ്ങളാണ്, സാധാരണക്കാരോടുള്ള ആ കരുതൽ ഞങ്ങൾ മരിച്ചാലും മറക്കില്ല...’ ഉമ്മൻചാണ്ടിയെ കുറിച്ച് പറയുമ്പോൾ കൊല്ലം പുത്തൂർ
കിറ്റ് വിവാദത്തിൽ യുഡിഎഫ് നീങ്ങിയത് നിയമപരമായെന്ന് ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നിട്ടായിരുന്നു സർക്കാരിന്റെ അരിവിതരണം . യുഡിഎഫ് അരി നല്‍കിയത് സൗജന്യമായിട്ടായിരുന്നു. എൽഡിഎഫ് രണ്ടുരൂപ ഇൗടാക്കി. തിരഞ്ഞെടുപ്പിൽ ബിജെപിയെ 7 സീറ്റിൽ വരെ സഹായിക്കാനാണ് സിപിഎം ഡീൽ. ഭരണത്തുടർച്ച ഉറപ്പിക്കാൻ
ഇരിക്കൂറിനെച്ചൊല്ലി ഇടഞ്ഞ് നില്ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെയെത്തും. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നതോടെ പ്രതിസന്ധിയിലാണ് എ ഗ്രൂപ്പ്. ഡി.സി.സി പ്രസിഡന്റ് പദവി വിട്ടുകൊടുക്കുന്നതില്‍ കെ.സുധാകരന്റെ
തൃപ്പൂണിത്തുറയില്‍ കെ. ബാബു വേണമെന്ന് ഉമ്മന്‍ചാണ്ടി. സ്ക്രീനിങ് കമ്മിറ്റിയില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ക്ലീന്‍ ചിറ്റ് കിട്ടിയ ബാബുവിന് മല്‍സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനിടെ കെ.ബാബുവിനെ അനുകൂലിച്ച് തൃപ്പൂണിത്തുറ നഗരത്തില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. തന്നെ എന്തുവേണമെങ്കിലും പറയട്ടെ. ഇതിലും വലുതായി ആക്ഷേപിച്ചു, കല്ലെറിഞ്ഞു, ഒരു മറുപടിയും പറഞ്ഞില്ല. പിഎസ്സി പരീക്ഷയെഴുതിയവരോട് യുഡിഎഫ് സര്‍ക്കാര്‍ എന്നും നീതി കാട്ടി. പകരം ലിസ്റ്റ് വരാതെ ഒരു റാങ്ക് ലിസ്റ്റും യുഡിഎഫ് റദ്ദാക്കിയിട്ടില്ലെന്നും
തൊഴില്‍സമരം പരിഹരിക്കാന്‍ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി. എല്‍ജിഎസ് പട്ടിക ഒന്നരക്കൊല്ലം നീട്ടണം. സിപിഒ പട്ടികയിലുള്ളവരുെട വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്താങ്ങണം. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്തെ സ്ഥിരനിയമനങ്ങള്‍ ചട്ടപ്രകാരമാണ്.