ഏതു ജലാശയം കണ്ടാലും ഒന്ന് മുങ്ങാന്‍ തോന്നുന്നവര്‍ക്ക്, ന്യൂസിലന്‍ഡിലെ വൈമാന്‍ഗു താഴ്വരയിലുള്ള ഫ്രൈയിങ് പാന്‍ തടാകത്തില്‍ ആ ആഗ്രഹം നിറവേറ്റാന്‍ നോക്കിയാല്‍ നല്ല പണി കിട്ടും. പിന്നീട്, കുളം പോയിട്ട് കുളിമുറിയിലെ വെള്ളം കണ്ടാല്‍പ്പോലും പേടിച്ച് വിറയ്ക്കുന്ന അവസ്ഥയാകും! എന്താണെന്നല്ലേ? ഈ തടാകത്തിലെ
ചെറിയുള്ളിയും മസാലയും ചേർത്ത് കക്കാ ഇറച്ചി വരട്ടിയെടുത്താൽ എത്ര ചോറ് കഴിച്ചാലും മതിയാകില്ല! ചേരുവകൾ കക്ക ഇറച്ചി - അരക്കിലോ ചെറിയ ഉള്ളി - 25 എണ്ണം സവാള - 2 കക്കാ ഇറച്ചി നന്നായി വൃത്തിയാക്കി അല്പം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കുറഞ്ഞത് എട്ടു തവണയെങ്കിലും കഴുകുക. പിന്നീട് ഒരു
ഫാമുകളിലും മറ്റും ദുർഗന്ധം അകറ്റാൻ രണ്ടു വഴിമാത്രമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഉപകാരികളായ ബാക്ടീരിയകൾ തന്നെ ഒന്ന്. മറ്റൊന്ന് അറക്കപ്പൊടി. കോഴിഫാമുകളെ അപേക്ഷിച്ച് കാടഫാം ഉടമകളാണ് ദുർഗന്ധം മൂലം ഏറെ ബുദ്ധിമുട്ടുന്നത്. കാടക്കാഷ്ഠത്തിന്റെ ദുർഗന്ധം എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം നോക്കാം.
സാധാരണയായി കുടംപുളിയും മുളകും ഒക്കെ ചേർത്താണ് നമ്മൾ മീൻ കറി ഉണ്ടാകുന്നത് അല്ലേ. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ ചേരുവകളും രുചിയിലും തയാറാകാൻ പറ്റുന്ന ഒരു മീൻ കറി, പഞ്ചാബി ഫിഷ് കറി. കനത്ത മസാലക്കൂട്ടോ അധികം ചേരുവകളോ ഒന്നും വേണ്ട ഇതിന്. വളരെ വേഗത്തിൽ തയാറാക്കാൻ പറ്റുന്നതും ചോറിന്റെയും
അപ്പം, പൊറോട്ട ഏതിനൊപ്പവും കഴിക്കാം പച്ചമുളകും തേങ്ങാപ്പാലും ചേർത്ത സ്വാദിഷ്ടമായ ചിക്കൻ വറ്റിച്ചത്. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം വെളിച്ചെണ്ണ - 5 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 1/2 ടേബിൾസ്പൂൺ പച്ചമുളക് ചതച്ചത് - 10 എണ്ണം ചെറിയുള്ളി - 3/4 കപ്പ് കുരുമുളക് പൊടി - 1
കോട്ടയം ജില്ലയിൽ ഒന്നരക്കോടി രൂപയുടെ നിരോധിത ലഹരിമരുന്ന് വേട്ട. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ചായിരുന്നു ലഹരി ഉൽപന്നങ്ങൾ എത്തിച്ചത്. പാമ്പാടിയിലും കറുകച്ചാലുമായി നടന്ന റെയ്ഡിൽ ഒന്നര കോടി രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ലഭിച്ച
മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വാഴക്കുല ലോഡിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 12 ലക്ഷം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത വാഴക്കുല നിറച്ചു വന്ന ലോറി കണ്ട് സംശയം തോന്നിയാണ് എക്സൈസ് സംഘം ലോഡിറക്കി പരിശോധന നടത്തിയത്. കാറ്റില്‍ നിലംപതിച്ച മൂപ്പ് എത്താത്ത വില്ക്കാന്
ഉള്ളി വില കൂടുമ്പോൾ മീൻ പിടിത്തക്കാർക്കു സന്തോഷിക്കാൻ വകയുണ്ട്. ഉള്ളി കൂടുതലായി ഉപയോഗിക്കേണ്ട കോഴിയിറച്ചി കുറച്ച് സാധാരണക്കാർ മീൻ വിഭവങ്ങളിലേക്കു മാറുന്നു. അതനുസരിച്ചു മീൻ വിലയും കയറി. കടലിൽ മീൻ ലഭ്യത വർധിച്ചതും മത്സ്യത്തൊഴിലാളികൾക്കു സന്തോഷമേകുന്നു. ഏറെക്കാലത്തിനു ശേഷം മത്തി ലഭ്യത കൂടി. അയല,
ബീഫ് ഫ്രൈയിലെ ആ വിചിത്രമായ എല്ല് പോത്തിന്റേതു തന്നെ. രണ്ടാഴ്ചയായി ഫെയ്സ്ബുക്കിലും വാട്സാപ്പിലും കറങ്ങിനടന്ന കൽപ്പറ്റ കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രൈ കഥയിലെ നിഗൂഢത ചുരുളഴിഞ്ഞു. ബീഫ് ഫ്രൈയിൽ കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷൻ ലബോറട്ടറിയിലെ
ബീഫ് ഫ്രൈയിൽ നിന്ന് ലഭിച്ച എല്ലിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് അഭിഭാഷകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മാനന്തവാടിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലെ എല്ല് പോത്തിന്റേതല്ലെന്ന് ശ്രീജിത്ത് പെരുമന പറയുന്നു. ഫുഡ് സാമ്പിളുകൾ ഉപയോഗിച്ച് ഭക്ഷണത്തിലെ ഇറച്ചി ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താൻ