ചായയ്ക്കൊപ്പം കൊറിക്കാൻ രുചികരമായ വെജിറ്റബിൾ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ചേന - ഒരു കഷ്ണം ഉരുളക്കിഴങ്ങ് - 2 എണ്ണം കപ്പ - ഒരു കഷ്ണം ബ്രോസ്റ്റ് പൊടി - 100 ഗ്രാം മുട്ട - ഒന്ന് ഒരുമുളകുപൊടി - ആവശ്യത്തിന് ഉപ്പ് പൊടി - ആവശ്യത്തിന് ഓയിൽ - ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചക്കറികൾ കനം
‘പൊങ്കൽ’ തമിഴ് ജനതയുടെ വിളവെടുപ്പുത്സവമാണ്. അഞ്ചു വർഷം പുതുച്ചേരിയിൽ ഉണ്ടായിരുന്ന എനിക്ക് ഓണം പോലെ പ്രിയപ്പെട്ടതാണ് പൊങ്കൽ എന്ന തമിഴ് ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവവും. ഭോഗി, തൈ പൊങ്കൽ (സൂര്യ പൊങ്കൽ), മാട്ടു പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ പൊതുവിൽ ജനുവരി 13 മുതൽ 16 വരെയാണ് ഈ ദിനങ്ങൾ
തട്ടു തട്ടുകളായി മുകളിലേക്ക് ഉയരും വിധം രൂപകൽപന ചെയ്ത ലംബക്കൃഷി മാതൃകകൾ/ വെർട്ടിക്കൽ സ്റ്റാൻഡ് സ്ഥലപരിമിതിയെ മറികടക്കാൻ ഉപകരിക്കുന്നു. ഇത്തരം മാതൃകകൾ ഉപയോഗിച്ച് ചെറു വിസ്തൃതിയിൽ പോലും കൂടുതൽ ചെടിച്ചട്ടികൾ/ ഗ്രോബാഗുകൾ വയ്ക്കാം. നഗരവാസികൾക്ക് ഏറെ പ്രയോജനകരമായ സാങ്കേതിക വിദ്യയാണിത്. ലംബക്കൃഷി
കൊറോണയും ലോക്ഡൗണും മലയാളി മനസ്സിനും ഹരിതകാന്തിയേകി. അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ പച്ചക്കറിയെക്കുറിച്ച് ചിന്തിച്ച മലയാളി നേരെ കയറിയത് മട്ടുപ്പാവിലേക്ക്. അവിടെ എല്ലാം വിളയിച്ച് ലോക്ഡൗണിനെ പച്ചകാട്ടി ചിരിച്ചകറ്റിയവർ തീർത്തത് പുതിയൊരു കൃഷി സംസ്കാരം. രണ്ട് പച്ചക്കറിയെങ്കിലും ടെറസിലും മുറ്റത്തും
മധുരം മാത്രമല്ല പച്ചക്കറികൾ ഉള്ളിൽ നിറച്ചും രുചികരമായ കൊഴുക്കട്ട തയാറാക്കാം. രണ്ട് വ്യത്യസ്ത രുചികൾ ഇതാ... ചേരുവകൾ അരിപ്പൊടി - 1കപ്പ് പുഴുങ്ങിയ കിഴങ്ങ് - 1എണ്ണം ബീൻസ്, കാരറ്റ്, സവാള അരിഞ്ഞത് - 1/2 കപ്പ് മുളകു പൊടി - 1ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ കടുക് - കാൽ
കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന ചരക്കുലോറികള്‍ എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. കേരളത്തില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള
പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെയ്പ് കണ്ടെത്താനായി പാലക്കാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. പച്ചക്കറിക്കടകളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാവോള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ പരിശോധിക്കുന്നത്. കൃത്രിമ
ഉയര്‍ന്ന പച്ചക്കറി വില ഒരാഴ്ച കൂടി സംസ്ഥാനത്ത് തുടരുമെന്ന് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനക്കുറവും ചരക്കുനീക്കത്തിലെ വര്‍ധനയും വിലകൂടുന്നതിന് കാരണമാണ്. മുന്നൂറു കടന്ന മുരിങ്ങയ്ക്കയും നൂറും നൂറ്റിയമ്പതുമായ സവാളയും ഉളളിയും സാധാരണക്കാരായ വീട്ടമ്മമാരെ വട്ടംകറക്കുകയാണ്. തക്കാളി ഉള്‍പ്പെടെ
ഒാണക്കാലത്തുള്പ്പടെ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന വട്ടവട, മറയൂര്‍ പ്രദേശങ്ങളില്‍ വേനല്‍മഴ എത്താതായതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. വെള്ളമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി. ഉല്പാദനക്കുറവുണ്ടായാല് കേരളത്തിലെ പച്ചക്കറി വില ഒാണക്കാലത്ത് കുതിച്ചുയര്‍ന്നേക്കും. ശീതകാല വിളകളായ ക്യാരറ്റ് , ക്യാബേജ്,
വിഷമയമില്ലാത്ത പച്ചക്കറി കേരളത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകയിലെത്തി മലയാളി കർഷകർ ജൈവകൃഷി പരിശീലിപ്പിക്കുന്നത്. ജൈവപച്ചക്കറിക്ക് വിപണിയിൽ ഡിമാൻഡിനൊപ്പം കർഷകർക്കും തൊഴിലാളികൾക്കും ആരോഗ്യവും ഉറപ്പെന്നാണ് കർഷകർ പറയുന്നത്. രാസവളവും മാരക കീടനാശിനിയുമില്ലാതെ കർണാടകയിലെ മണ്ണിലും പൊന്നു