പാറശാല∙ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടത്തിന്റെ പലിശക്കെണി മൂലം ജീവനൊടുക്കിയെന്ന് സംശയം. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ
14 വയസ്സുള്ള മകളെയും ഭാര്യാമാതാവിനെയും വെടിവച്ചുകൊന്നശേഷം ഇന്ത്യൻ വംശജൻ ആത്മഹത്യ ചെയ്തു. അൽബനിയിൽനിന്ന് 19 കിലോമീറ്റർ അകലെയുള്ള സ്ചോഡക്കിലെ വീട്ടിലാണ് മകൾ ജസ്ലീൻ കൗറിനെയും 55കാരിയായ മൻജിത് കൗറിനെയും... Indian-Origin Man Kills Daughter, Mother-In-Law In Double Murder-Suicide
പട്ന ∙ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് | Nitish Kumar, Murder, Manorama News, IndiGo Executive's Murder
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചു മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിലാക്കിയ ടിറ്റു ജെറോമിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ജയിലിലേക്കു മാറ്റാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു ഹൈക്കോടതി നിർദേശം നൽകി....Kevin murder case, Kevin murder case culprit,
മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഈ 14ന് ഏഴു മാസം തികയുമ്പോഴും മരണകാരണം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ല. മുംബൈ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു | Sushant Rajput Death | Rhea Chakraborty | bollywood | bollywood drug case | Manorama Online
ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിൽ നിർണായക വഴിത്തിരിവ്. വീട്ടമ്മയുടെ ആഭരണങ്ങൾ മുറിച്ചെടുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടർ കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ പട്ടാപകൽ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് ആഭരണങ്ങൾ തട്ടിയത് 2019 നവംബർ 14ന്. കൊലയാളി ഇപ്പോഴും കാണാമറയത്താണ്. തുമ്പില്ലാത്ത കേസ് അന്വേഷിച്ച്
വണ്ടിത്തടം പാലപ്പൂര് റോഡിൽ ദാറുൽസലാം വീട്ടിൽ ചാൻബീവി (78) യെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. പരിചാരികയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർഥി അറസ്റ്റിലായി. എട്ടാം തീയതി ഉച്ചതിരിഞ്ഞു നടന്ന കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ. വണ്ടിത്തടം യക്ഷിയമ്മൻ ക്ഷേത്രത്തിനു സമീപം അലക്സ് വീട്ടിൽ
തിരുവനന്തപുരം തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റിൽ. വീട്ടുജോലിക്കാരിയുടെ ചെറുമകന് അലക്സ് ഗോപനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 78കാരിയായ ജാന്‍ ബീവിയെ അലക്സ് ക്രൂരമായി കൊലപ്പെടുത്തിയത് സ്വര്‍ണവും പണവും മോഹിച്ചാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് ജാൻ ബീവിയെ വീട്ടിൽ മരിച്ച
ഭാര്യയേയും ഭാര്യാമാതാവിനേയും കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി യുവാവ്. മക്കളുടെ കൺമുന്നിലാണ് സംഭവം. കൊലപാതകം കണ്ട് പേടിച്ച് അലറികരഞ്ഞ് കുഞ്ഞുങ്ങൾ. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. പടിഞ്ഞാറൻ ത്രിപുരയിലെ ഹപാനിയ നിവാസിയാണ് യുവാവ്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത
തിരുവനന്തപുരം തിരുവല്ലത്ത് വയോധികയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. എഴുപത്തിരണ്ടു കാരിയായ ജാന്‍ ബീവി കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ട് കേസിലാണ് ബിരുദ വിദ്യാര്‍ഥിയായ അലക്സിനെ പൊലീസ് അറസ്റ്റു ചെയ്തത്. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് അലക്സ് പൊലീസീനോട് സമ്മതിച്ചു. പ്രതി നിരന്തരം