ചെന്നൈ ∙ തമിഴ്നാട്ടിലെ തിരുപത്തൂരിൽ മിശ്രവിവാഹം ചെയ്ത ദലിത് ദമ്പതികൾക്കു പിഴയും ക്ഷേത്രപ്രവേശന വിലക്കും വിധിച്ച് ഖാപ് പഞ്ചായത്ത്. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതികളിൽപ്പെട്ട കനഗരാജ് (26) – ജയപ്രിയ (23) ദമ്പതികൾക്ക് | Dalit Couple | Khap Panchayat | Manorama News
പക്ഷേ ഇന്നും ഞാൻ വെറുക്കുന്നു പ്രേമമെന്ന ആ വികാരത്തെ. സത്യത്തിൽ പ്രേമം ഒരു ശാപമാണ്. ശാപം കിട്ടിയ ജന്മായി ഞാൻ പൊടുന്നനെ. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ബുദ്ധിക്കതീതമായി എന്നെ കീഴ്പ്പെടുത്തുന്ന ഹൃദയമേ, എനിക്ക് നിന്നോട് വെറുപ്പാണ്.
മുംബൈ ∙ മഹാരാഷ്ട്ര ഭണ്ഡാര ജില്ലാ ആശുപത്രിയിലെ അഗ്നിബാധയിൽ ഹിരാലാൽ-ഹിർകന്യാ ദമ്പതികൾക്കു നഷ്ടമായത് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന ഓമനയെ. 3 ശിശുക്കൾ ജനിക്കുന്നതിനു മുൻപേ നഷ്ടപ്പെട്ട ദമ്പതികൾക്ക് | Maharashtra | Manorama News
അച്ചാച്ചനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. വിവാഹദിനത്തിലോ, നല്ല പ്രായത്തിലോ ഒന്നും അണിഞ്ഞൊരുങ്ങാനോ ഫോട്ടോ എടുക്കാനോ അവർക്ക് സാധിച്ചിട്ടില്ല. ജീവിക്കാൻ തന്നെ കഷ്ടപ്പെട്ട ആ സമയത്ത് അതൊന്നും വലിയ കാര്യമല്ലല്ലോ....
ആറ്റിങ്ങൽ ∙ ചിറ്റാറ്റിൻകര കുഴിമുക്കിൽ വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (70) ഭാര്യ ശ്യാമള (65) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാമള വീടിന് മുകളിൽ ഷീറ്റിട്ട സ്ഥലത്തും , രാജേന്ദ്രൻ വീടിനോട് ചേർന്ന് നിൽക്കുന്ന
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് നിയമ സംവിധാനങ്ങളെ വിമര്‍ശിച്ച് നടന് നീരജ് മാധവ്. നിയമം ശിക്ഷിക്കാൻ മാത്രമല്ല, രക്ഷിക്കാൻ കൂടിയുള്ളതാണ് എന്ന അടിക്കുറിപ്പോടെയാണ് നീരജിന്റെ പോസ്റ്റ്. ''അവസാനത്തെ പ്രതീക്ഷയുടെ നാളമാണ് തട്ടിക്കെടുത്താന് നോക്കിയത്. ഇനിയത് ഒരിക്കലും അണക്കാന്‍
കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാ ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളെ ഇന്നലെ വൈകിട്ടാണ് ആക്രമിച്ചത്. അക്രമികള്‍ എത്തിയത് വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായാണ്. പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വധുവിന്റെ രണ്ട് അമ്മാവന്മാരുടെ
ചെന്നൈ സൗക്കാര്പട്ടില് വൃദ്ധ ദമ്പതികളെയും മകനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നതു മരുമകള്‍. അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്ന്നു ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്ന് പിടികൂടി. മരിച്ച ശീതളിന്റെ അളിയനും മറ്റു രണ്ടുപേരുമാണ്
രണ്ടാമതൊരു ഹണിമൂൺ ട്രിപ്പിനു പോകാൻ മുംബൈക്കാരായ മുഹമ്മദ് ഷരീഖും ഒനിബ ഖുറേഷിയും തയാറായിരുന്നില്ല. മാത്രമല്ല, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞതോടുകൂടി പ്രത്യേകിച്ചും. എന്നാൽ ഷരീഖിന്റെ പിതാവിന്റെ പെങ്ങൾ, ട്രിപ്പിന്റെ ‘സ്പോൺസർ’ കൂടിയായ തബാസും റിയാസ് ഖുറേഷിയുടെ
15വർഷമായി വിവിധ ഭവന പദ്ധതികളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ബാലരാമപുരത്തെ 72കാരനായ സിറിലും ഭാര്യബേബി അൽഫോൻസും. ഇതുവരെ വീട് അനുവദിച്ചില്ല. മൂന്നു പഞ്ചായത്തു സമിതികൾ മാറി വന്നെങ്കിലും ഫലമുണ്ടായില്ല.അതിനിടെയിലാണ് ഓടിട്ട വീടു തകർന്നുവീണു ഇരുവർക്കും പരുക്കേറ്റത്. തലയ്ക്കും കാലിനും കൈക്കുമാണ്