സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ സ്പേസ് ഷിപ്പ് വഴി മനുഷ്യചരിത്രത്തില്‍ ആദ്യമായി സാധാരണ പൗരന്മാരുടെ സംഘത്തെ ബഹിരാകാശത്തേക്കയക്കാന്‍ ഒരുങ്ങുകയാണ്. ഇന്സ്പിരേഷന് 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാവുന്ന നാല് പേര്‍ക്കും പരമാവധി ബഹിരാകാശത്തെ കാഴ്ചകള്‍ സാധ്യമാക്കും വിധമാണ് ക്രൂ ഡ്രാഗണ്‍
ഹോട്ടലിൽ ചെന്ന് ഒരു പ്ലേറ്റ് പൊറോട്ടയും ബീഫ് റോസ്റ്റും പോരട്ടേയെന്നു മനസ്സിൽ ഓർഡർ ചെയ്യുന്നു. 10 മിനിട്ടിനകം മൊരുമൊരാ പൊറോട്ടയും കറുമുറാ ബീഫും മുന്നിൽ. അല്ലെങ്കിൽ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ന്യൂസ് ചാനൽ മാറ്റി സിനിമാ ചാനൽ വരട്ടെയെന്നു മനസ്സിൽ പറയുന്നു. അടുത്ത നിമിഷം ടിവിയിൽ ചാനൽ മാറുന്നു.
തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു. പേജര്‍ എന്ന് വിളിക്കുന്ന കുരങ്ങ് വിഡിയോ ഗെയിം കളിക്കുന്നതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ട്ട് അപ്പായ ന്യൂറാലിങ്ക് പുറത്തുവിട്ടിരിക്കുന്നത്. മൈന്‍ഡ് പോങ് എന്ന ലളിതമായ വിഡിയോ
ഭൂമിയില്‍ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി ലക്ഷ്യമിടുന്നത്. 40,000 ചെറു സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള ഈ പദ്ധതി മറ്റൊന്നിന് കൂടി കാരണമായേക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അന്യഗ്രഹജീവികള്‍ക്ക് എളുപ്പത്തില്‍ ഭൂമിയെ കണ്ടെത്താന്‍
മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടറും തമ്മില്‍ വയര്‍ലെസായി കണക്ടു ചെയ്യുക എന്നത് സയന്‍സ് ഫിക്ഷനുകളില്‍ മാത്രമുള്ള ഒന്നായിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഗവേഷകരും ഇത്തരമൊരു പരീക്ഷണത്തിലാണ്. എന്നാല്‍ അവരേക്കാള്‍ നേരത്തെ ഈ അതുല്യം നേട്ടം
ലോകമെങ്ങും അതിവേഗത്തിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ് താനെന്ന് ഇലോൺ മസ്ക്. സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണ അനുമതിക്കായി ഇതിനകം തന്നെ മസ്ക് രാജ്യങ്ങളുമായി ആശയവിനിമയവും തുടങ്ങിക്കഴിഞ്ഞു. പദ്ധതി നടപ്പിലാക്കാനായാൽ കപ്പലുകളിലും ട്രക്കുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാകും.
ജെഫ് ബേസോസിനെ പിന്തള്ളി ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നൻ. 185 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിൽ ടെസ്ല നേടിയ കുതിപ്പാണ് ഇലോണിനെ ഒന്നാമതെത്തിച്ചത്. 2017 മുതൽ ആമസോണ്‍ സ്ഥാപകനായ ബേസോസ് ഈ സ്ഥാനം നിലനിർത്തിയിരുന്നതാണ്. 700 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ
ഇലോണ്‍ മസ്കിന് തിരിച്ചടി, ചൊവ്വയിലും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ പരീക്ഷണ റോക്കറ്റ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരികെ ഇറങ്ങുമ്പോള്‍ തകര്‍ന്നത് 100 കിലോ ഭാരവാഹകശേഷിയുള്ള 16 നില ഉയരമുള്ള റോക്കറ്റ്. സ്പെയ്സ് എക്സിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലും
ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ കാരണം ജനങ്ങൾ വീട്ടിലിരിക്കുകയാണ്. ഈ കാലയളവിൽ ശതകോടീശ്വരന്മാരുടെ നികുതികൾ ഉയർന്നിട്ടും കോവിഡ്-19 മഹാമാരി അമേരിക്കയിലെ സാമ്പത്തിക അസമത്വം വർധിപ്പിച്ചു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ അയക്കാനൊരുങ്ങുന്ന രണ്ട് കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനപ്പരിശോധിക്കാൻ ഉത്തരവിട്ട് നാസ. രണ്ട് കമ്പനികളുടെയും തൊഴിൽസാഹചര്യങ്ങളും സംസ്കാരവും വിലയിരുത്തും. ബോയിങ്, എലോൺ മസ്കിന്റെ സ്പേസ് എക്സ് എന്നീ കമ്പനികളാണ് നീണ്ട പുനപ്പരിശോധനകൾക്ക് വിധേയമാകുക. ജോ