ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ വീട്ടിൽ നിന്നു തന്നെ സമർപ്പിക്കാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി തൊഴിൽമന്ത്രാലയം അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് മുഖേനയാണിത്.ഫീസ് അടച്ച് സേവനം ആവശ്യപ്പെട്ടാൽ അടുത്ത പോസ്റ്റ് ഓഫിസിൽ
ഇ പി എഫ് ഒ അംഗങ്ങളുടെ പരാതികള്‍ക്ക് വാട്ടസ് ആപ്പിലൂടെ പരിഹാരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ബന്ധപ്പട്ട സംശയങ്ങള്‍ക്ക് ഇനി വാട്ട്സ് ആപ്പിലൂടെ മറുപടി ലഭിക്കും. ഇതോടെ ഇ പി എഫ് ഒയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കുള്ള പരാതികള്‍ വേഗത്തില്‍ തീര്‍പ്പാവും. ഇൗ സംവിധാനം വഴി അംഗങ്ങള്‍ക്ക്
ഏപ്രില്‍ മുതല്‍ ഓഗസറ്റ് വരെയുള്ള കാലയളവില്‍ 94.41 ലക്ഷം അപേക്ഷകളിലായി 35,445 കോടി രൂപ അംഗങ്ങള്‍ക്ക് നല്‍കിയതായി എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 32 ശതമാനം കൂടുതല്‍ അപേക്ഷകളാണ് ഇ ഫി എഫ് ഒ ഈ വര്‍ഷം തീര്‍പ്പാക്കിയത്. കോവിഡിനെ തുടര്‍ന്നുള്ള ലോകഡൗണും
പുതുതായി ചേരുന്ന അംഗങ്ങൾക്ക് അടയ്ക്കുന്ന വിഹിതത്തിനനുസരിച്ചു പിഎഫ് പെൻഷൻ നൽകുന്ന രീതി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പരിഗണിക്കുന്നു. 9നു തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാറിന്റെ അധ്യക്ഷതയിൽ
ന്യൂഡൽഹി∙ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ വിഹിതം 24 ശതമാനമായി (12% തൊഴിലാളിയും 12% തൊഴിലുടമയും) മൂന്ന് മാസം കൂടി തുടരാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം... EPF, Manorama News
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചതുവഴി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് മികച്ച റിട്ടേണ്‍. കഴിഞ്ഞ മെയ് വരെ 16.07 ശതമാനം റിട്ടേണാണ് ഇപിഎഫ്ഒ നേടിയത്. നാല്പത്തിയേഴായിരത്തി നാനൂറ്റി മുപ്പത്തിയൊന്ന് കോടി രൂപയാണ് ഓര്‍ഗനൈസേഷന്റെ നിക്ഷേപം. 2015 ഓഗസ്റ്റുമുതലാണ് എംപ്ലോയീസ്
പി.എഫ്. പെന്ഷന് കമ്യൂട്ട് ചെയ്തവരില്‍നിന്ന് മരണംവരെ പെന്ഷന് തുക പിടിക്കുന്ന രീതി അവസാനിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. കമ്യൂട്ട് ചെയ്തവര്‍ക്ക് 15വര്‍ഷത്തിനുശേഷം മുഴുവന്‍ പെന്ഷന് നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട്
പി.എഫ്. പെന്ഷന് കമ്യൂട്ട് ചെയ്തവരില്‍നിന്ന് മരണംവരെ പെന്ഷന് തുക പിടിക്കുന്ന രീതി അവസാനിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. കമ്യൂട്ട് ചെയ്തവര്‍ക്ക് 15വര്‍ഷത്തിനുശേഷം മുഴുവന്‍ പെന്ഷന് നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട്