ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിലെ കിസാൻ ട്രാക്ടർ പരേഡിന് ഡൽഹിയിലേക്കു കടക്കാൻ കർഷകരെ അനുവദിക്കണമോയെന്നു തീരുമാനിക്കാനുള്ള അധികാരം പ്രയോഗിക്കാൻ ഡൽഹി പൊലീസിനു പൂർണ സ്വാതന്ത്ര്യമുണ്ടെന്നു സുപ്രീം കോടതി. | Supreme Court | Manorama News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു ട്രാക്ടർ റാലി നടത്തുമെന്ന കർഷകരുടെ ആവശ്യത്തിൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തു ഡൽഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോടതി. ജനുവരി 26ന് നടക്കാനിരിക്കുന്ന | Tractor Rally | Farmers Protest | Manorama News
ന്യൂഡൽഹി∙ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരിൽ ഒരാൾ പോലും ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) മുന്നിൽ ഹാജരാകില്ലെന്നു കർഷക സം
ബെംഗളൂരു ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ബെളഗാവിയിൽ കർഷകരുടെ പ്രതിഷേധം. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ ഉദ്ഘാടനം ചെയ്യാനെത്തിയ എം.ആർ.നിറാനി ഗ്രൂപ്പിന്റെ എഥനോൾ പ്ലാന്റിനു മുന്നിലായിരുന്നു പ്രതിഷേധം. ബിജെപി
പാലക്കാട്∙ സംസ്ഥാനത്ത് വലിയതുക ആദായനികുതി നൽകുന്നവരും ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം (പിഎം കിസാൻ സമ്മാൻ നിധി) വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹതയില്ലാത്ത 15,163 പേർ വാങ്ങിയ മുഴുവൻ പണവും ഈടാക്കാൻ സംസ്ഥാന കൃഷിവകുപ്പ് നടപടി ആരംഭിച്ചു. ..PM Kisan Samman Nidhi
കര്‍ഷകസമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് ക്രമസമാധാനപ്രശ്നമെന്ന് സുപ്രീംകോടതി. എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണണെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യത്തിൽ വാദം
കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണണെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യത്തിൽ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കര്‍ഷക സമരത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണത്തില്‍ കേന്ദ്രം
കര്‍ണാടകയിലെ ബെലഗാവിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ഷകപ്രതിഷേധം. ബെലഗാവിയിെല പര്യടനത്തിനിടെയാണ് അമിത് ഷായ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അടക്കമുള്ളവര്‍ അമിത് ഷായോടൊപ്പമുണ്ടായിരുന്നു.
കര്‍ഷകസമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍.ഐ.എ അന്വേഷണത്തിനെതിരെ കര്‍ഷകസംഘടനകള്‍. പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് മറ്റന്നാള്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടും. അതേസമയം, ഭൂപീന്ദര്‍ സിങ് മന് പിന്മാറിയ പശ്ചാത്തലത്തില്‍ വിദഗ്ധസമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്രസർക്കാർ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും പരിഹരിക്കാനാകാത്ത കർഷക സമരത്തില്‍ രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടല്‍ ആശ്വാസകരവും ആത്മാര്‍ഥവുമാണോ..? സുപ്രീംകോടതി ഇടപെടല്‍ യഥാര്‍ഥത്തില്‍ കേന്ദ്രത്തെയാണോ സമരക്കാരെയാണോ സഹായിക്കുക? ഭരണകൂടത്തിന് തെറ്റു പറ്റിയാല്‍ കോടതി തിരുത്തും എന്ന