നിലമ്പൂർ പൂക്കോട്ടുംപാടം എന്ന സ്ഥലത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ മലയൻ അലവി പങ്കുവയ്ക്കുന്നു. ഞാനൊരു സാധാരണ കുടുംബത്തിൽ ജനിച്ചു, കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നയാളാണ്. പിന്നീട് വിദേശത്തേക്ക് പോയി. ബിസിനസ് മേഖലയിൽ സജീവമായി. പതിയെ ജീവിതം പച്ചപിടിച്ചു. നാട്ടിലെത്തുമ്പോൾ കുടുംബമായി
തൊടുപുഴയ്ക്കടുത്ത് കോലാനി എന്ന സ്ഥലത്താണ് ആരുടേയും കണ്ണുടക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. ട്രഡീഷണൽ+ കൊളോണിയൽ വീടുകളുടെ ഭംഗി സമന്വയിക്കുന്നതാണ് വീടിന്റെ ഹൈലൈറ്റ്. വീടിന്റെ ചരിഞ്ഞ മേൽക്കൂരകളിലാണ് ആദ്യം കണ്ണുടക്കുക. ഫ്ലാറ്റ് റൂഫ് വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് ഓട് വിരിക്കുകയായിരുന്നു.
എരുമേലി ∙ 2 വർഷം മുൻപൊരു രാത്രി ജനമൈത്രി പൊലീസിന്റെ ബീറ്റ് എത്തിയില്ലായിരുന്നെങ്കിൽ മൂന്നു പെൺകുട്ടികൾക്കും അമ്മയ്ക്കും ഭംഗിയായ വീടൊരുങ്ങില്ലായിരുന്നു. മുട്ടപ്പള്ളിയിൽ പണി പൂർത്തിയായ വീടിന്റെ താക്കോൽദാനം ഇന്നലെ എഡിജിപി എസ്. ശ്രീജിത്ത് നിർവഹിച്ചു. എരുമേലി ജനമൈത്രി പൊലീസിലെ കെ.എസ്.ഷാജിയും ഷെബീർ
തിരുവനന്തപുരം ∙ ലൈഫ് മിഷൻ 2021-22 ൽ 1.5 ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ്. ഭൂരഹിത, ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് ഈ ഘട്ടത്തിൽ മുൻഗ | Kerala Budget 2021 | Malayalam News | Manorama Online
ഉസ്മാൻ ആലുങ്ങത്തൊടി എന്ന സാധാരണക്കാരനായ മനുഷ്യന്റെ അധ്വാനത്തിന്റെയും ഉയർച്ചയുടെയും കഥ പറയാതെ ഈ വീടിന്റെ കഥ പൂർണമാകില്ല. മലപ്പുറത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്നു, ഏകദേശം 23 വർഷം മുൻപ് തൊഴിലാളിയായി സൗദിയിലേക്ക് വിമാനം കയറിയ ആളാണ് ഉസ്മാൻ. ഹോട്ടലിലായിരുന്നു ജോലി. പത്തുവർഷത്തോളം ആ ജോലി
ആര്യനാട്: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി 19–ാം വയസ്സിൽ ആണ് പറണ്ടോട് സ്വദേശി
തിരുവനന്തപുരം കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് പെണ്മക്കളേയും പുറമ്പോക്കിലെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു വീടുപൊളിച്ചു. കഴക്കൂട്ടം സൈനികനഗറില്‍ താമസിക്കുന്ന സുറുമിയും മക്കളുമാണ് തെരുവിലായത്. അയല്‍വാസികളായ സഹോദരങ്ങളാണ് വീട് പൊളിച്ചതെന്ന് പൊലീസില്‍ പരാതി നല്കി. പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയിലെയ്ക്കു മല്‍സരിച്ച ഇടതുസ്ഥാനാര്‍ഥിയുടെ വീടിനുനേരെ ആക്രമണം. നഗരസഭ 20ആം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്ന ബാബു വിളവിനാലിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടിലുള്ളവരെ
തദ്ദേശ തിരഞ്ഞെടുപ്പുമായുളള തര്‍ക്കങ്ങള്‍ക്കു പിന്നാലെ മലപ്പുറം വണ്ടൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. കാറും ജനല്‍ച്ചില്ലുകളും തകര്‍ത്തു. കാഞ്ഞിരംപാടം കോട്ടോല കൃഷ്ണദാസിന്റെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. കാറിന്റെ
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് ജില്ലയില്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെ ആക്രമണം. പടന്ന, പിലിക്കോട് പ്രദേശങ്ങളിലാണ് വ്യാപകമായി അക്രമങ്ങള്‍ ഉണ്ടായത്. കെ.പി.സി.സി നിർവാഹക സമിതിയംഗമായ പി.കെ.ഫൈസലിന്റെ വീടിന് നേരെ ബോംബെറിഞ്ഞു ഇന്ന് പുലര്‍ച്ചേ പന്ത്രണ്ടരയോടെയാണ് കെ.പി.സി.സി. നിർവാഹക