അമ്പലവയൽ ∙ ഓൺലൈൻ സംവിധാനത്തിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി ജീവനക്കാരനെ അടക്കം നിയമിച്ചെങ്കിലും ഇന്റർനെറ്റ് മാത്രമില്ലാതെ ‘സഹായി’ കേന്ദ്രങ്ങൾ.ആദിവാസി വിഭാഗത്തിനു വിവിധ അപേക്ഷകളും അയയ്ക്കുന്നതിനും ഓൺലൈൻ വഴിയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളോട് ചേർന്ന്
കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ‘ആക്സസ് നൗ’ റിപ്പോർട്ട്. 2020 ൽ 29 രാജ്യങ്ങളിലായി 155 ഇന്റർനെറ്റ് വിഛേദമുണ്ടായതിൽ (ഇന്റർനെറ്റ് ബ്ലാക്കൗട്ട്) 109 എണ്ണവും ഇന്ത്യയിലായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ്
ന്യൂഡൽഹി ∙ കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ‘ആക്സസ് നൗ’ റിപ്പോർട്ട്. 2020 ൽ 29 രാജ്യങ്ങളിലായി | Internet | Malayalam News | Manorama Online
ഇന്ത്യയുടെ പുതിയ സമൂഹ മാധ്യമ നിയമങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ചിരിക്കുകയാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനിയായ മോസിലയും അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സൊസൈറ്റിയും. പുതിയ നിയമങ്ങള്‍ ഉപയോക്താക്കളെ സംരക്ഷിച്ചു നിർത്തുന്ന ഫീച്ചറുകളായ എന്‍ഡ്-ടു-എന്‍ഡ്
ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു വൈറലായിരുന്നു. അമൃത ചെയ്ത് ഐശ്വര്യയുടെ സിനിമിയെ രംഗങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.....
സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ചട്ടങ്ങള്‍ നടപ്പാക്കണം. വ്യക്തികളുടെ പരാതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പരിഹാരം കാണണം. പരിഹാര സെല്‍ രൂപീകരിക്കണം, ഇന്ത്യയിലും ഓഫിസറെ നിയമിക്കണം. സ്ത്രീകളെ അധിക്ഷേപിക്കുന്ന
കുഞ്ഞിക്കാലിനു വേണ്ടിയുള്ള ഒരമ്മയുടെ കാത്തിരിപ്പ്. ആറു വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിൽ കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടായതിനെക്കുറിച്ച് പറയുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതി. ആ കാത്തിരിപ്പിന്റെ ദൂരവും കൺമണിയുടെ വരവും ഫെയ്സ്ബുക്കിൽ നിത്യ കുറിക്കുമ്പോൾ കണ്ണീരോടെയല്ലാതെ വായിച്ചു
സർക്കാർ നയങ്ങളോട് വിയോജിച്ച് രാജ്യത്ത് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാന്നൂറിലേറെ തവണയാണ് ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് ഉണ്ടായതെന്ന് കണക്കുകൾ
ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലെയാണ്
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമടക്കം 89 ആപ്പുകളിലെ അക്കൗണ്ടുകൾ മൊബൈലിൽ നിന്ന് ഉപേക്ഷിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം. ജൂലൈ 15 നകം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മൊബൈൽ ഫോണുകളിൽ നിന്ന് ഒഴിവാക്കേണ്ട ആപ്ലിക്കേഷനുകളുടെ പട്ടിക