ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണോ കേരളം ? ഒരു നല്ല നാടിനു വേണ്ട സകല സൗകര്യങ്ങളും ഉണ്ടായിട്ടും കേരളം ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ? ലോകപരിചയം വേണ്ടുവോളം ഉള്ളവർ വരെ കേരളം പാപ്പരാകുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കാരണമാകുന്നു. കുട്ടികൾ നാടുവിട്ട് പഠിക്കാൻ പോകുന്നു. കാണാൻ സുന്ദരം എന്നത് വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ആ 'വിശേഷങ്ങൾ' കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. Is Kerala the world's worst place? Kerala has every amenity needed for a good country, therefore why is it labelled in this way? Even people with sufficient global experience think Kerala is going bankrupt when they hear the news. Children will travel to learn there. The text itself is the only thing that is beautiful to look at. Listen to the Bull's Eye Podcast from Malayalam Manorama Senior Correspondent P Kishore.
തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്നതിനാൽ ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം. ഇതോടെ ചെറുതോണി ഡാമിൽ ഉയർത്തിയ ഷട്ടറുകൾ ആകെ അഞ്ചായി. ഇന്നലെ തുറന്ന ...
കോഴിക്കോട് ∙ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കൾ. കേരളീയ സമൂഹം കുടുംബ ഘടനയ്ക്കും ധാർമിക മൂല്യങ്ങൾക്കും വില കൽപ്പിക്കുന്നവരാണ്. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും
കൊച്ചി∙ ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്...| Kerala High Court | National Highway | Potholes on National Highway | PWD Road | Manorama Online
അതിരപ്പിള്ളി∙ പ്രതികൂല കാലാവസ്ഥയെത്ടർന്ന് മേഖലയിലെ വിനോദ കേന്ദ്രങ്ങൾ അടച്ചെങ്കിലും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.ഇതോടെ പൊലീസ് വെറ്റിലപ്പാറയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.പൊലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞതോടെ വിനോദ സഞ്ചാരികളുടെ വാഹന നിര വെറ്റിലപ്പാറ പാലത്തിൽ നിറയുകയും
ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശം. കൂടുതല്‍സമയം അനുവദിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് നടപടി. കുഴികള്‍ മരണകാരണമാണെന്നും എന്നാല്‍ അതില്‍
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി കടന്നതോടെ പത്ത് ഷട്ടറുകളും 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക്
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ ദേശീയ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് കുഴിയടക്കൽ തുടങ്ങിയത്. റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട് സംസ്ഥാനത്തെ റോഡുകളുടെ
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയും ഒഡീഷ–ആന്ധ്ര തീരത്തെ ന്യൂനമര്‍ദവും മഴയ്ക്ക് കാരണമാകും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലും
തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മരിച്ചത് മനോരമ(60) . മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീട്ടിലെ കിണറ്റിൽ. മൃതദേഹം കാലുകള്‍ കെട്ടിയിട്ട നിലയില്‍. മനോരമയെ കാണാൻ ഇല്ലെന്ന പരാതിയെ തുടർന്ന് തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുസമീപം താമസിച്ചിരുന്ന അതിഥി