ലണ്ടൻ∙ നിശബ്ദമായ പ്രതിരോധത്തിലൂടെ ബ്രിട്ടൻ കൊറോണയെ കീഴടക്കുകയാണ്. അതിർത്തി നിയന്ത്രണങ്ങൾ കർക്കശമാക്കിയും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയില്ലാതെയുമാണ് ഈ പ്രതിരോധം.
ലണ്ടൻ നഗരത്തിലെ സലൂണിനു മുകളിലുള്ള ഒറ്റമുറി ഫ്ലാറ്റിൽ ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്ത എന്ന പ്രഫസർ താമസിക്കുന്നുണ്ട്. മുഴുവൻ സമയവും വർക് ഫ്രം ഹോം രീതിയിൽ ജോലിയിലാണ് കക്ഷി. പക്ഷേ, പഠിപ്പിക്കുകയല്ല. പഠിക്കുകയാണ്. പഠനവിഷയം ചൊവ്വയുടെ ഉപരിതലവും. പ്രഫസറായ സഞ്ജീവ് ആ ഒറ്റമുറി ഫ്ലാറ്റിലിരുന്നു
നിരവധി നിർമാണവിസ്മയങ്ങളുടെ നാടാണ് ലണ്ടൻ. ലോകത്തെ ഏറ്റവും വലിയ ഔദ്യോഗിക വസതികളിലൊന്നായ ബക്കിങ്ഹാം പാലസ് മുതൽ തുടങ്ങുന്നു അതിന്റെ ലിസ്റ്റ്. എന്നാൽ ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടുകളുടെ പട്ടികയിലും ലണ്ടനിലെ ഒരു വീട് ഇടംപിടിച്ചിട്ടുണ്ട് എന്നറിയാമോ? ജപ്പാന് , വിയറ്റ്നാം പോലെയുള്ള സ്ഥലങ്ങളില്‍ 'മെലിഞ്ഞ' വീടുകള്‍ക്ക്
ലണ്ടൻ ∙ ബ്രിട്ടനിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് പതിനായിരം പൗണ്ടുവരെ പിഴയും പത്തുവർഷം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന പ്രഖ്യാപനം കേട്ടവരാരും അത്രയങ്ങ് വിശ്വസിച്ചിരുന്നില്ല. എന്നാൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച ഹോട്ടൽ ക്വാറന്റീനും കടുത്ത ഹോം ക്വാറന്റീൻ നിയമവും കുട്ടിക്കളിയല്ലെന്ന് പൊലീസ് തെളിയിച്ചു.
ലണ്ടൻ∙ ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം ഒഴിവാക്കാൻ
കടുത്ത ചെവി വേദനയുമായി എത്തിയ മൂന്നുവയസുകാരന്റെ ചെവിയില്‍ നിന്ന് നീക്കം ചെയ്തത് പല്ല്. ലണ്ടനിലെ ഓഡ്ബൈയിലാണ് സംഭവം. നീല്‍ റെയ്താത എന്ന ഇഎന്‍ടി വിദഗ്ധനാണ് മൂന്നുവയസുകാരന്റെ ചെവിയില്‍ കുടുങ്ങിയ നിലയില്‍ പല്ല് കണ്ടെത്തിയത്. ചെവിയില്‍ ഇനാമല്‍ പോലൊരു വസ്തു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതൊരിക്കലും
ലണ്ടനിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീന്‍ മോഹനന് കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കൊല്ലം കരുനാഗപ്പള്ളിക്കാരനായ മോഹനന് ഈസ്റ്റ് ലണ്ടനില്‍ വെസ്റ്റ് ഹാം
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം െചയ്യുന്ന കര്‍ഷകർക്ക് പിന്തുണയേറുന്നു. രാജ്യത്തിനു പുറത്തും പ്രക്ഷോഭങ്ങൾ ശക്തമാകുകയാണ്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് ലണ്ടനിലെ തെരുവുകളിൽ പ്രതിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേർ
ലണ്ടനിലെ ഇൽഫോർഡിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളിയ പിതാവ് നടരാജ നിത്യകുമാർ (41) കുറ്റം സമ്മതിച്ചു. ഇൽഫോർഡിൽ ലോക്ഡൗൺ സമയത്ത് ഏപ്രിൽ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാർ കുത്തിക്കൊന്നത്. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ
ലണ്ടൻ ബ്രിഡ്ജ് കാണാൻ എന്താണ് മാർഗം. നേരിട്ട് കാണണമെങ്കിൽ കാശുമുടക്കി ലണ്ടനിൽ പോകണം. എല്ലാവർക്കും അതത്ര എളുപ്പമല്ല. സാരമില്ല തൽക്കാലം പാലായ്ക്ക് ഒന്നിറങ്ങിയാൽ ലണ്ടൻ ബ്രിഡ്ജിന്റെ ഒരു ചെറിയ മാതൃക കാണാം. പാലാ ടൗൺ ബസ് സ്റ്റാൻഡിന് സമീപം മീനച്ചിലാറ്റും ളാലം തോടും സംഗമിക്കുന്നിടത്താണ് കാഴ്ചയുടെ കൗതുകം