മുംബൈ ∙ പാൽഘറിൽ 2 സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ 89 പ്രതികൾക്കു താനെ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തിൽ പങ്കില്ലെന്നും സംശയത്തിന്റെ പേരിലാണ് | palghar lynching | Malayalam News | Manorama Online
ചെന്നൈ ∙ തിരുവനന്തപുരം സ്വദേശിയെ മോഷണക്കുറ്റമാരോപിച്ച് തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ടം അടിച്ചു കൊന്നു. ഒപ്പമുണ്ടായിരുന്നയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. വിളവൂർക്കൽ വിഴവൂർ തെങ്ങുവിളാകം മിച്ചഭൂമിയിൽ സജു | Mob Lynching | Malayalam News | Manorama Online
തിരുച്ചിറപ്പള്ളി ∙ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണു കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ചാണു ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും.... Keralite lynched in Tamil Nadu, Manorama News
മെയിൻപുരി∙ അഞ്ചു പേർ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരിയില്‍ ഞായറാഴ്ചയാണ് | UP | Mainpuri | mob lynching | Crime | Manorama Online
അയൽവീടുകളിലെത്തി പരാക്രമം കാട്ടിയ യുവാവ് ആൾക്കൂട്ടത്തിന്റെ അടിയേറ്റ് ആശുപത്രിയിൽ മരിച്ചു. മീയ്യപദവ് ബേരിക്ക കെദംകോട്ടിലെ കൃപാകര (അണ്ണു–28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൃപാകരയുടെ ആക്രമണത്തിൽ പരുക്കേറ്റ സമീപവാസികളായ....Mob lynching Kasargod, Mob lynching Kasargod majeshwaram, Mob lynching Kasargod kerala,
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആക്രമികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി. വാസിദ് എന്നയാളെയാണ് മരത്തിൽ കെട്ടി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും
തമിഴ്നാട് തിരുനല്‍വേലിയില്‍ പ്രണയ വിവാഹിതര്ക്കേര്പെടുത്തിയ പഞ്ചായത്തിന്റെ വിലക്കു മറികടന്നെന്നാരോപിച്ചു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തിരുനല്‍വേലിയിലെ ഗൗതംപൂരിയെന്ന ഗ്രാമത്തിലാണു 45കാരനെ ഒരുസംഘം കൊലപെടുത്തിയത്. പ്രണയിച്ചു വിവാഹിതരാവുന്ന ഗ്രാമവാസികള്‍ പഞ്ചായത്തില്‍ 1500 പിഴ അടയ്ക്കണെന്ന
ക്വാറന്റീനില്‍ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ നാല് പേർ ചേർന്ന് തല്ലിക്കൊന്നു. ജാർഖന്ധിലെ പലാമു ജില്ലയിലാണ് ദാരുണസംഭവം. പ്രതികളെല്ലാം ഒളിവിലാണ്. കാശി സോയെന്ന നാൽപത്തിയഞ്ചുകാരനെയാണ് നാല് യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളിൽ ജോലി
ഉയര്‍ന്ന ജാതിയില്‍പെട്ടവരുടെ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയതിനു തമിഴ്നാട്ടില്‍ ദളിത് യുവാവിനെ തല്ലികൊന്നു. കാഞ്ചിപുരത്തിനു അടുത്തുള്ള വില്ലുപുരത്താണ് ആള്‍ക്കൂട്ട വിചാരണ നടത്തി യുവാവിനെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.കൊലപാതകവുമായി ബന്ധപെട്ട് വണ്ണിയ സമുദായംഗങ്ങളായ ഏഴുപേര്‍
കോവളം: ‘എന്റെ മകൻ എത്ര വേദന അനുഭവിച്ചാകും മരിച്ചിരിക്കുക..’മകന്റെ വേർപാടിൽ ഹൃദയം പൊട്ടിയുള്ള ആ മാതാവിന്റെ ചോദ്യം കൂടി നിന്നവരെയും വേദനയിലാഴ്ത്തി. മോഷ്ടാവെന്ന് ആരോപിച്ച് വണ്ടിത്തടത്ത് സംഘം ചേർന്നു മർദിച്ചു പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് കൊല്ലപ്പെട്ട അജേഷിന്റെ മാതാവ് ഓമനയുടെ ദീനരോദനമാണ്