തിരുവനന്തപുരം ∙ ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) ഓർമയായി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത കവിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട്ടെ വസതിയായ ശ്രീവല്ലിയിൽ ആയിരുന്നു.
തിരുവനന്തപുരം ∙ ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) ഓർമയായി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത കവിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ
മറവിരോഗത്തിന്റെ മാറാല നീക്കാൻ പ്രയാസപ്പെട്ട് ഉഴലുകയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി ജീവിതത്തിന്റെ അവസാന വേളകളിൽ. എന്നാൽ ഓർമകളെ ഇത്രയേറെ രാകിക്കൂർപ്പിച്ച് തിളക്കിക്കൊണ്ടിരുന്ന മറ്റൊരാൾ വേറെ ഉണ്ടായിരുന്നില്ല. വായിച്ചതെന്തും കവിക്ക് അപ്പടി ഓർമയി
‘‘ഞാൻ സെക്കൻഡ് എംഎ ക്ലാസിൽ പഠിപ്പിക്കാൻ പോകില്ല’’– മഹാരാജാസ് കോളജിൽ അധ്യാപകനായി ചേർന്നപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി പ്രിൻസിപ്പൽ മാരാർ സാറിനോടു പറഞ്ഞു.
അഞ്ചു കുഞ്ഞുങ്ങളെയും ഒരമ്മയ്ക്കു നഷ്ടമായി. മരിച്ചശേഷം ജനിച്ചവരോ; ജനിച്ചയുടൻ മരിച്ചവരോ ആയി അഞ്ചുപേരും. ആറാമത്തെ കുട്ടിയെയെങ്കിലും വിട്ടുതരണേ എന്ന് ആ അമ്മ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ നടക്കല്ലിൽ ശിരസ്സുമുട്ടിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുക മാത്രമല്ല ചെയ്തത്. ശ്രീവല്ലഭനു മുമ്പിൽ
പാരമ്പര്യവും ആധുനികതയും കവിതയിൽ കോർത്തിണക്കിയ പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹത്തെ രാഷ്ട്രം 2014ല്‍ പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. 1939 ജൂൺ 2-ന് തിരുവല്ലയിലാണ് ജനനം. കോളജ് പ്രൊഫസറായിരുന്നു. മലയാളത്തിലെ ആധുനിക
ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരിവാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്.‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽഉണ്ണികൃഷ്ണന് നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.
നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ദിനത്തില്‍ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തെടുത്ത് ചലച്ചിത്രതാരം മാമുക്കോയയും ഗാനരചയിതാവ് കൈതപ്രവും. രാഷ്ട്രീയത്തിനതീതമായുള്ള സ്വീകാര്യതയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകതയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡിസിസിയാണ് പരിപാടി സംഘടിപ്പിച്ചത്. കേക്കു
അന്‍പത്തിയഞ്ച് വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് സ്തുത്യര്‍ഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബംഗളൂരുവിലെ ബ്രാഹ്മിന്‍സ് കോഫി ബാര്‍. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവരുടെ രുചിമികവിന് അംഗീകാരമെന്നോണം പുതിയ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയാണ്. 1965 ലാണ് ബംഗളൂരുവിലെ ബസവനഗുഡിയിലെ രംഗറാവു റോഡില്‍
ജ്ഞാനപീഠം പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തിന് പതിനഞ്ചു സംസ്ഥാനങ്ങളിൽ നിന്നെത്തിയ സാംസ്കാരിക സംഘത്തിന്റെ ആദരം. നെഹ്റു യുവകേന്ദ്രയുടെ പാലക്കാട്ടെ ദേശീയോദ്ഗ്രഥന ക്യാംപിലെത്തിയ യുവതീയുവാക്കളാണ് കവിയുടെ കുമരനല്ലൂരിലെ വീട്ടിലെത്തിയത്. നെഹ്റു യുവകേന്ദ്രയുടെ ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കുന്ന