തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍.... | Gold Smuggling Case | NIA | Manorama News
ന്യൂഡൽഹി∙ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരിൽ ഒരാൾ പോലും ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) മുന്നിൽ ഹാജരാകില്ലെന്നു കർഷക സം
ന്യൂഡൽഹി∙ കര്‍ഷക സമര നേതാക്കളെ ലക്ഷ്യമിട്ടുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ (എന്‍ഐഎ) അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് | farmers | NIA | NIA probe | farmers protest | Manorama Online
ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന സംഘടനകളിലൊന്നിന്റെ നേതാവായ ബൽദേവ് സിങ് സിർസയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഖാലിസ്ഥാൻവാദി നിരോധിത | Farmers Protest | Malayalam News | Manorama Online
ന്യൂഡൽഹി ∙ വീണ്ടും ഖാലിസ്ഥാൻവാദികളുടെ ഇടപെടൽ ഉൾപ്പെടെ ആരോപിച്ച് സമരത്തെ ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോഴും ഭീഷണികൾക്കു വഴങ്ങില്ലെന്ന നിലപാടിലുറച്ച്് കർഷക | Farmers Protest | Malayalam News | Manorama Online
സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ എന്‍.ഐ.എ തന്നെ സെക്രട്ടറിയേറ്റില്‍ തന്നെ
എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്ന് കര്‍ഷകനേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ എന്‍.ഐ.എ നോട്ടിസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിർസ ആരോപിച്ചിരുന്നു. പ്രക്ഷോഭത്തില്‍ നിരോധിത സംഘടനയായ സിഖ്സ് ഫോര്ജസ്റ്റിസിന്റെ പങ്ക്
സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷും, സരിത്തും, റമീസുമാണ് മുഖ്യപ്രതികള്‍. കേസില്‍ നാലാംപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. വിഡിയോ റിപ്പോർട്ട് കാണാം.
സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേത് എന്നപേരില്‍ പുറത്തു വന്ന ശബ്ദരേഖയിൽ ജയില്‍വകുപ്പ് അന്വേഷണം. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദക്ഷിണമേഖല ഡിഐജിക്ക് നിര്‍ദേശം നൽകി. സ്വപ്ന ജയിലില്‍ നിന്ന് ഒരുതവണ മാത്രമാണ് ഫോണ്‍ ചെയ്തതെന്നാണ് വിവരം. മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ്
കസ്റ്റംസ് ചോദ്യം ചെയ്യലിനുശേഷം മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയേണ്ടെന്ന് ജലീല്‍. ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും ഒന്നുംകിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമുണ്ടെന്നും മന്ത്രി