എരിപൊരി രുചിയിൽ മുയൽ ഇറച്ചി ഗ്രിൽ ചെയ്തെടുക്കാം...
‘കായികലോകത്ത് മുന്നേറാൻ ആരോഗ്യം വേണം, നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം, നല്ല ഭക്ഷണത്തിന് വീട്ടിൽ കൃഷി ചെയ്യണം.’ പറച്ചിൽ മാത്രമല്ല വിജയകരമായി ഈ തത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് രണ്ട് കായികതാരങ്ങൾ. കായികലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പോൾവാൾട്ട് താരം ബിമിനും
കായികമേഖലയും കൃഷിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നു ചോദിച്ചാൽ പോൾവാൾട്ട് താരമായ കെ.പി. ബിമിൻ ഇങ്ങനെ പറയും ‘കായികലോകത്ത് മുന്നേറാൻ ആരോഗ്യം വേണം, നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം, നല്ല ഭക്ഷണത്തിന് വീട്ടിൽ കൃഷി ചെയ്യണം.’ അതുകൊണ്ടുതന്നെ കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് ചിറ്റാറിലുള്ള
ലണ്ടൻ∙ ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവർ ഒട്ടേറെയാണ്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം പുതിയ ചിത്രങ്ങളും വിഡിയോകളും അപ്ഡേറ്റ് ചെയ്തും പുതിയ വിശേഷങ്ങൾ പങ്കുവച്ചും ആളുകൾ കൂട്ടത്തോടെ സജീവമായി. കോവിഡ് വ്യാപനത്തോടെ
ടെഹ്റാന് ∙ ഇറാനില്‍ അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്കു ചുംബനം നല്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ | Alireza Japalaghy | Iranian parkour athlete | Iran | Arrest | Kiss | Manorama Online
കാൽ നൂറ്റാണ്ടിനിപ്പുറം സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് പാലായിൽ വിരുന്നെത്തുമ്പോൾ അത്രയും വർഷത്തിലേറെ പഴക്കമുള്ള റെക്കോർഡിനുടമയായ പാലാക്കാരൻ സന്തോഷത്തിലാണ്. 1990 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന അത്ലറ്റിക് മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ നേടിയ റെക്കോർഡിന് 27 വർഷത്തിന് ശേഷവും ഇളക്കം തട്ടിയിട്ടില്ല. ജോസി
കായിക ചരിത്രത്തിൽ പാലക്കാട് പറളി സ്കൂളിന് മേൽവിലാസമുണ്ടാക്കി കൊടുക്കുന്നതിൽ മുഹമ്മദ് അഫ്സലിന്റ പങ്ക് വലുതായിരുന്നു. ഇന്ത്യൻ എയർഫോഴ്സിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അഫ്സലിന്റെ ഓരോ ഉയിർപ്പും കേരളം കണ്ടത് സ്കൂൾ മീറ്റിന്റെ ട്രാക്കിലൂടെ ആയിരുന്നു. സ്കൂൾ മീറ്റിന്റെ ആരവങ്ങൾ ഉയർന്നപ്പോൾ പുതുതലമുറയ്ക്ക്
കടൽക്കടന്ന് ചതിച്ചുഴിയിലേയ്ക്ക് എന്ന പരമ്പരയോട് ഇവിടുത്തെ ആദ്യകാല സാമൂഹിക പ്രവര്‍ത്തകനായ സി.പി. മാത്യുവിന്റെ പ്രതികരണം. മനുഷ്യക്കടത്തിലൂടെ ഇന്ത്യയിൽ നിന്നടക്കം പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ഗൾഫിലേയ്ക്ക് കൊണ്ടുവന്ന് പീഡിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചിരുന്ന സംഭവങ്ങൾ ഇന്നും തുടരുന്നു
ഇത്തവണത്തെ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് മസിലിനെക്കുറിച്ച്. അമേരിക്കൻ പ്രഫഷനൽ റെസ്ലറായ ബ്രോക് എഡ്വേർഡ് ലെസ്നറെ വാനോളം പുകഴ്ത്തിയാണ് താരത്തിന്റെ പോസ്റ്റ്. തനിക്കും അതു പോലെ മസിലുകളുണ്ടായിരുന്നെങ്കിൽ പല പെൺകുട്ടികളും എന്റെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെയെന്നു സന്തോഷ് പണ്ഡിറ്റ്
ഗോഡ്ഫാദറും ഗോഡ്മദറും ഒന്നുമില്ലാതെ മികവുകൊണ്ട് മാത്രം മുന്നേറുന്ന പി.യു.ചിത്രയെന്നെ പാവം പെണ്‍കുട്ടിയെ കോടതി വരാന്തയിലൂടേയും ഒന്ന് ഓടിച്ചുനോക്കാമെന്ന ശാഠ്യം ആരുടേതായിരുന്നു. ഞാനാണ് അവസാനവാക്കെന്ന അഹങ്കാരത്തില്‍ വഴിമുടക്കുന്നവരാരാണെങ്കിലും ആ സ്പിരിറ്റ് ഒരു സ്പോര്‍ട്സ്മാന്‍ ഒട്ടും ചേര്‍ന്നതല്ല. ഒപ്പം