ലണ്ടൻ ∙ മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിൽ ഇന്നലെ കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ വില്യം ഷെയ്ക്സ്പിയറും ! യഥാർഥ | Vaccine | Malayalam News | Manorama Online
നട്ടുച്ചയ്ക്കു സൂര്യന് അസ്തമിക്കുന്നതുപോലെയാണത്; ഏകമകന്റെ അകാലത്തിലെ വിയോഗം. കാലത്തിനും ഉണക്കാനാകാത്ത മുറിവ്. കാലത്തെ അതിജീവിക്കുന്ന പ്രണയത്തെക്കുറിച്ച് ഗീതകങ്ങളില്‍ പാടിയ വില്യം ഷേക്സ്പിയറിനെപ്പോലും വേട്ടയാടിയ തീരാവേദന. എന്നാല്‍ എല്ലാക്കാലത്തും എല്ലാവരും ഒരുപോലെയല്ല വേദന സ്വീകരിക്കുന്നതും
ഒരാൾ എഴുതിയ കവിതയോ കഥയോ നോവലോ മറ്റൊരാൾ എഡിറ്റ് ചെയ്യേണ്ടത് ആവശ്യമാണോ? വസ്തുതാപരമായ പിഴവുകളോ വാക്യഘടനയിലെ തെറ്റുകളോ തിരുത്താൻ ഒരാൾ നല്ലതാണ്. അത്രയും കഴിഞ്ഞാൽ, മറ്റൊരാളുടെയും എഡിറ്റിങ് ആവശ്യമില്ലെന്നാണ് എന്റെ നിലപാട്. മറ്റൊരാൾ എഡിറ്റ് ചെയ്താൽ നന്നാവുന്ന ഒന്നല്ല സാഹിത്യം. അതായത് എല്ലാ മിനുക്കലുകളും
ന്യൂയോർക്ക് ∙ ‘ഫ്രണ്ട്സ്, റോമൻസ്, കൺട്രി മെൻ, ലെൻഡ് മീ യുവർ ഇയേഴ്സ്’... ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ അനശ്വര വരി. ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന നാടക സമാഹാരം 1623 ൽ പുറത്തിറങ്ങിയിരുന്നില്ലെങ്കിൽ ഈ വരികൾ | William Shakespeare | Manorama News
അച്ഛൻ നഷ്ട്ടപെട്ട ബാല്യത്തിൽ, അമ്മക്ക് കൂട്ടായി വന്ന ഓരോ പുരുഷനിലും തന്റെ അച്ഛന്റെ ഘാതകരെ തേടിയിരുന്നു എന്ന സത്യം. സ്കൂളിലും കവലയിലെ കടയിലും അടക്കി പിടിച്ച സംസാരത്തിൽ ആരോ ഇല്ലാതാക്കിയ എന്റെ അച്ഛനെ ഞാൻ പലവട്ടം സ്വപ്നം കണ്ടിരുന്നു. പിന്നെ എന്നോ വായിച്ച ഹാംലെറ്റിന് എന്റെ അതെ ചിന്ത, അതെ മാനസികാവസ്ഥ.