‘ഞാൻ.. പല്ല് തേച്ചിട്ടില്ല മോളെ.... ബ്രഷ് കിട്ടീട്ടില്ല്യ’ ‘ചോറ് മാത്രം കുക്കറിൽ വയ്ക്കണേ..’ ‘വാഷിങ് മെഷീനിൽ ഇട്ടാൽ തുണി പൊടിഞ്ഞ് പോവില്ലേ മോളെ... എന്റേത് അതിൽ വേണ്ടാട്ടോ...’ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിൽ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന അമ്മായിച്ഛന്റെ ഡയലോഗുകൾ ആണിത്. സിനിമയിൽ സുരാജിന്റെ
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെ വിമർശിച്ച് ശ്രീറാം സുബഹ്മണ്യം എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. വിമർശനത്തിനു മാത്രം ഉണ്ടാക്കിയ സിനിമയാണെന്നും മണിക്കൂറുകളോളം ബോറടി മാത്രമാണ് സമ്മാനിച്ചതെന്നും ശ്രീറാം പറയുന്നു.
‘മഹത്തായ ഇന്ത്യൻ അടുക്കള’യെക്കുറിച്ചാണ് ചുറ്റും ചർച്ചകൾ. കൃത്യമായ രാഷ്ട്രീയം പറഞ്ഞ് എത്തിയ സിനിമ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സമൂഹത്തിന് നേരെ തുറന്ന് പിടിച്ച കണ്ണാടിയാണെന്ന് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ തളച്ചിടപ്പെട്ട പെൺകുട്ടിയുടെ
ഇങ്ങനെ എത്ര പെണ്ണുങ്ങൾ ഇതിനകം നരകിച്ച് മരിച്ചു കഴിഞ്ഞു?! എത്രപേർ ഇന്നുമിങ്ങനെ നരകിച്ച് ജീവിക്കുന്നു?! എത്രപേരെ ഇനിയുമിങ്ങനെയൊരു നരക തുല്യ ജീവിതത്തിലേക്ക് തള്ളി വിടുന്നു?!
ഒരു കൊടം പാറ്, ഒല്ലിയടുത്താൽ ചൊല്ലാം ഒരു മിളിന്തിയിൽ കാളിയാക്ക്, മറു മിളിന്തിയും കറ്റാണേ കറ്റാൽ നിന്നെ കട്ടോളാ, എന്ത് കട്ടു ചേല് കട്ടു, എന്ത് ചേല് പാട്ട് ചേല്, എന്ത് പാട്ട് നിന്റെ പാട്ട്, എന്ത് നീ എന്റെ നീ.... പാളുവ ഭാഷയുടെ കുസൃതിയും ചേലുമാണീ വരികൾ നിറയെ. പാട്ടെഴുതിയതാകട്ടെ പ്രശസ്ത ദലിത്
‘മഹത്തായ ഇന്ത്യൻ അടുക്കള’യെക്കുറിച്ചാണ് ചുറ്റും ചർച്ചകൾ. കൃത്യമായ രാഷ്ട്രീയം പറഞ്ഞ് എത്തിയ സിനിമ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സമൂഹത്തിന് നേരെ തുറന്ന് പിടിച്ച കണ്ണാടിയാണെന്ന് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ തളച്ചിടപ്പെട്ട പെൺകുട്ടിയുടെ
വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്താലെന്ന് ഉറപ്പിച്ച് പൊലീസിന്റെ കുറ്റപത്രം. എന്നാല്‍ ഉന്നത രാഷ്ട്രീയ ഗൂഡാലോചന പരാമര്‍ശിക്കുന്നില്ല. ആദ്യം പിടിയിലായ ഒമ്പത് പേരെ മാത്രം പ്രതിചേര്‍ത്തുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. തിരുവോണത്തിന്റെ തലേ രാത്രിയാണ്
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യംചെയ്തു. പുരുഷോത്തമന്, അനില്‍കുമാര്‍ എന്നിവരെയാണ് ചോദ്യംചെയ്തത്. കൊലയ്ക്കുശേഷം മുഖ്യപ്രതികളില്‍ ഒരാളായ ഉണ്ണി ഇവരെ വിളിച്ചതായി കണ്ടെത്തിയിരുന്നു.
ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടിന് അഭിനന്ദനപ്രവാഹമാണ്. ഏറ്റവും ഉചിതമായ കൈകളിൽ ആണ് പുരസ്കാരം എത്തിയതെന്നാണ് ആരാധകർ പറയുന്നത്. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ സിനിമകളിലെ സ്വാഭാവിക അഭിനയം പ്രേക്ഷകരും അത്ര കണ്ട് സ്വീകരിച്ചതാണ്. ഇപ്പോഴിതാ സുരാജിന്റെ ജീവിതം ഒരു
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം എന്ന ആദ്യനിഗമനത്തില്‍ തന്നെ ഉറച്ച് നിന്ന് കുറ്റപത്രം തയാറാക്കാനാണ്