സമൂഹമാധ്യമങ്ങളിൽ വൈറലാണ് അമ്മത്തെയ്യം മടിയിലിരുത്തി ഓമനിക്കുന്ന ആ രണ്ടു വയസ്സുകാരിയുടെ ചിത്രം. കണ്ണൂർ അഞ്ചരക്കണ്ടി പാളയം കടുമ്പേരി വീട്ടിൽ രതീഷ്, മിജിഷ ദമ്പതികളുടെ മകൾ തംബുരുവാണ് അമ്മദൈവങ്ങളുടെ കാരുണ്യത്തിന്റെ നേർക്കാഴ്ചയായി സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. പാളയം കടുമ്പേരി മഠപ്പുരയിൽ
കണ്ണൂർ∙ ശനിയാഴ്ച, മികച്ച തെയ്യം കലാകാരനുള്ള ഫോക്ലോർ അക്കാദമി അവാർഡ് നേടിയ പാറക്കാടി കീയച്ചാലിലെ ടി.പി.കുഞ്ഞിരാമ പെരുവണ്ണാൻ (80) അന്തരിച്ചു. വാർധക്യ സഹജമായ | TP Kunhirama Peruvannan | Obituary | Kannur| folklore academy award | Theyyam | Manorama Online
കാസർകോട് ∙ ചിലമ്പൊലിയില്ല, ആസുര താളമില്ല; ആളും ആരവങ്ങളും ഇല്ല. തെയ്യങ്ങൾ നിറഞ്ഞാടേണ്ട വടക്കൻ കേരളത്തിലെ തറവാടുകളും കാവുകളും കളിയാട്ടപ്പറമ്പുകളുമെല്ലാം പതിവില്ലാത്ത മൂകതയിലാണ്.ഉത്സവങ്ങൾക്കും കളിയാട്ടങ്ങൾക്കും ലോക്ഡൗൺ വിലങ്ങിട്ടതോടെ അനേകം തെയ്യം കലാകാരന്മാരുടെ ജീവിതമാണു പ്രതിസന്ധിയിലായത്.
വടക്കൻ കേരളത്തിന്റെ സാംസ്കാരിക സമൃദ്ധിയെ അടയാളപ്പെടുത്തുന്ന കലാരൂപമാണ് തെയ്യം. കളിയാട്ടവും മൂവാണ്ട് കളിയാട്ടവും പെരുങ്കളിയാട്ടവും മഞ്ഞൾകുറിയും ആശ്വാസവാക്കുകളുമായി ദൈവങ്ങൾ ഭക്തരുടെ ഉള്ളു നിറയ്ക്കുന്നു. കളിയാട്ടകാവുകളിൽ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ് അന്നദാനം. ക്ഷേത്രത്തിലെ ദേവിയുടെയോ
ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നത് ഉത്തര കേരളമാണെന്ന് പൊതുവെ മലയാളികൾ പറയാറുണ്ട്. ചുവന്ന തെയ്യങ്ങൾ നൃത്തം ചെയ്യുന്ന മണ്ണായത് കൊണ്ടാണ് അത്തരമൊരു വിശേഷണം മലബാറിന് ലഭിച്ചത്. എന്നാൽ മനുഷ്യനും ദൈവവും തമ്മിലുള്ള ദൂരമെത്രയെന്ന് ചോദിച്ചാൽ ഒരു കൈയകലം മാത്രമാണെന്നാണ് കണ്ണൂരിലെ തെയ്യം കലാകാരനായ സുമേഷ്
നീണ്ട ഇടവേളയ്ക്കുശേഷം വടക്കൻ കേരളത്തിൽ തെയ്യത്തിന്റെ ചിലമ്പൊലിയുയർന്നു. കർഷകതെയ്യമായ കാസർകോട് തിമിരിയിലെ വലിയവളപ്പിൽ ചാമുണ്ഡിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിൽ ആദ്യം അരങ്ങിലെത്തിയത്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള കർശന നിർദേശങ്ങൾ പാലിച്ച് വലിയവളപ്പിൽ ചാമുണ്ഡിയാണ് ഈ തെയ്യാട്ടക്കാലത്ത് ആദ്യമായി
തെയ്യക്കോലങ്ങളുടെ അപൂര്‍വ ഫോട്ടോശേഖരവുമായി ഒരു യുവാവ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിനാണ് വടക്കേമലബാറിലെ തെയ്യക്കോലങ്ങളുടെ ചിത്രശേഖരം ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വടക്കിന്റെ മണ്ണിലെ കളിയാട്ടക്കാലങ്ങള്‍ ഈ യുവാവ് ഫ്രെയിമിലാക്കിയത്. കാസര്‍കോട് തിമിരിയിലെ
പ്രവാസി മലയാളികളുടെ മനസില്‍ തെയ്യക്കാലത്തിന്റെ ഓര്‍മകളുമായി ഒമാനിലെ മസ്ക്കറ്റിൽ മുത്തപ്പന് തിരുവപ്പന ഉല്‍സവം. വിശ്വാസത്തിന്റെയും ഭക്തിയുടെയും നിമിഷങ്ങള്‍ക്കൊപ്പം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ വിളിച്ചു ചൊല്ലു കൂടിയായിരുന്നു ഉല്‍സവം. മലബാറിലെ പ്രവാസികളുടെ മനസിലെ ഗൃഹാതുരസ്മരണയാണ്
ഭക്തരെ തെയ്യം ഓടിച്ചിട്ട് തല്ലിയെന്ന രീതിയിൽ രണ്ട് ദിവസമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടിയേറ്റവർ ആശുപത്രിയിലാണെന്നും സോഷ്യൽമീഡിയയിൽ പ്രചാരമുണ്ട്. ഈ വിഡിയോയുടെ സത്യാവസ്ഥയെന്താണെന്ന് തെയ്യം വേഷം കെട്ടിയ വിനീത് പണിക്കർ മനോരമന്യൂസ് ഡോട്ട്കോമിനോട് വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട് തെരുവോത്തു
മലബാറിന്റെ സ്വന്തം തെയ്യക്കോലങ്ങളെ കണ്‍കുളിര്‍ക്കെകണ്ട് കൊച്ചിയിലെ കുട്ടിക്കൂട്ടം. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കേരളത്തിന്റെ കലാരൂപങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് കൊച്ചി ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളില്‍ തെയ്യം അവതരിപ്പിച്ചത്. രക്തവര്‍ണവും കുരുത്തോലകളും സമന്വയിപ്പിച്ച