ദൃശ്യം 2 സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ സിദ്ദു പനയ്ക്കലിന്റെ മകൻ അശ്വിൻ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ മർമപ്രധാന കഥാപാത്രമെന്നു പറയാം. ജ്യോതിഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ ഭംഗിയായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അശ്വിനു
ദൃശ്യം 2 എന്ന വമ്പൻ ഹിറ്റ് സിനിമയുടെ ഗതി തന്നെ മാറാൻ കാരണമായ ഒരു കഥാപാത്രം, സിനിമയിലെ പ്രധാന സാക്ഷി, ദൃശ്യത്തിൽ ജീത്തു ജോസഫ് ഒളിച്ചു വച്ച സസ്പെൻസ്. ഈ കഥാപാത്രമാകാൻ ഭാഗ്യം കിട്ടിയത് അജിത്ത് കൂത്താട്ടുകുളം എന്ന ഒരു മിമിക്രി കലാകാരനാണ്. മിമിക്രിയെ ഒരുപാടു സ്നേഹിച്ച് പ്രൊഫഷനൽ ട്രൂപ്പുകളിൽ അവസരം
ഏഴ് വർഷത്തിനുശേഷം ജോർജ്ജുകുട്ടിയും കുടുംബവും വീണ്ടും മലയാളിപ്രേക്ഷകരുടെ ഇടയിലേയ്ക്ക് കടന്നുവന്നിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഗംഭീര അഭിപ്രായം നേടി മുന്നേറുമ്പോൾ ഇതാ ദൃശ്യം ആദ്യ ഭാഗത്തിന്റെ റിവ്യു വീണ്ടും പ്രേക്ഷകർക്കായി....
ഇയാളൊരു ക്രിമിനലാകാതിരുന്നതു നന്നായെന്ന് ജീത്തു ജോസഫിനെക്കുറിച്ച് ഏതെങ്കിലും പൊലീസുകാരനു തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കാരണം, ചങ്കിടിച്ചിരുന്നു കണ്ട ദൃശ്യത്തിനപ്പുറം എന്തെന്നു ചിന്തിച്ച് അന്തംവിട്ടിരുന്ന മലയാളികളെ– അല്ല, ഇന്ത്യൻ പ്രേക്ഷകരെ – ട്വിസ്റ്റുകളുടെ ചുഴലിക്കാറ്റിൽ
എന്നു നിന്റെ മൊയ്തീനു ശേഷം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സൂര്യപുത്ര മഹാവീർ കർണയുടെ ഔദ്യോഗിക ടൈറ്റിൽ ലോഗോ പുറത്തിറങ്ങി. 300 കോടി ബജറ്റ് വരുന്ന ചിത്രം വാശു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡോ. കുമാർ വിശ്വാസ് ആണ് ചിത്രത്തിന്റെ
കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന
സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ
51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ