ന്യൂഡൽഹി ∙ ഉപയോക്താക്കളുടെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുമെന്നു സൂചിപ്പിച്ച പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ ഉപയോക്താക്കൾക്കു വാട്സാപ് നൽകിയ അവസാനതീയതി നീട്ടി. ഇതോടെ ന | WhatsApp Privacy Policy | Malayalam News | Manorama Online
വാട്സാപ് ചാറ്റുകളുടെ എന്‍ക്രിപ്ഷനെക്കുറിച്ചു നിലനിന്നിരുന്ന ചില തെറ്റിധാരണകള്‍ നീക്കുകയാണ് മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയുടെ ചാറ്റുകള്‍ പുറത്തായതോടെ. അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള
വാട്സാപ്പിന് കൂനിന്മേല് കുരു എന്നതു പോലെ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയുടെ ചാറ്റുകള്‍ പുറത്തായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് തതകാലം കമ്പനി മരവിപ്പിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡേറ്റ
സാൻഫ്രാൻസിസ്കോ∙ പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾക്കിടയിൽ WhatsApp, Facebook, Social Media, Manorama News, Breaking News, Manorama Online, Social Media.
പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടിവച്ചു. രാജ്യാന്തരതലത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള
വാട്സാപ്പിന്റെ സ്വകാര്യത നയത്തിലെ മാറ്റം പാര്‍ലമെന്ററി സമിതി പരിശോധിക്കും. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ഉദ്യോഗസ്ഥരെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുവരുത്തും. ട്രംപിന്റേതടക്കം വ്യക്തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത വിലയിരുത്തും.
വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തെകുറിച്ചാണ് ഈ ദിവസങ്ങളില്‍ വലിയ ചര്‍ച്ച. വാട്സാപ്പിന്റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ ആശങ്കയിലാണ്. ഉള്ളതും ഇല്ലാത്തതുമായ പ്രചാരണങ്ങള്‍ ഇതിനിടയില്‍ നന്നായി നടക്കുന്നുമുണ്ട്. എന്ത് വിശ്വസിക്കണം എന്നറിയാത്ത അവസ്ഥയിലാണ് എല്ലാവരും. ഫെബ്രുവരി എട്ടിന് ശേഷം വാട്സ്
വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തെകുറിച്ചാണ് ഈ ദിവസങ്ങളില്‍ വലിയ ചര്‍ച്ച. വാട്സാപ്പിന്റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ ആശങ്കയിലാണ്. ഉള്ളതും ഇല്ലാത്തതുമായ പ്രചാരണങ്ങള്‍ ഇതിനിടയില്‍ നന്നായി നടക്കുന്നുമുണ്ട്. എന്ത് വിശ്വസിക്കണം എന്നറിയാത്ത അവസ്ഥയിലാണ് എല്ലാവരും. ഫെബ്രുവരി എട്ടിന് ശേഷം വാട്സ്
പുതിയ സ്വകാര്യതാ നയം പുറത്തിറക്കിയതോടെ ലോകമെങ്ങും ലക്ഷക്കണക്കിന് പേരാണ് വാട്ട്സാപ്പ് ഉപേക്ഷിച്ച് പോയത്. സ്വകാര്യത എന്നത് സങ്കൽപ്പം മാത്രമാക്കി മാറ്റുന്നതായിരുന്നു കമ്പനിയുടെ പുതിയ നയം. കൊഴിഞ്ഞുപോക്ക് വലിയ രീതിയിൽ ബാധിച്ചതോടെ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. പുതിയ നയങ്ങൾ