കൊറോണവൈറസിന് പിന്നിലെ നിഗൂഢത അന്വേഷിക്കാൻ പതിമൂന്ന് ഗവേഷകർ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി)
ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ധസംഘം വ്യാഴാഴ്ച ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയും അന്വേഷിക്കുകയാണ് ലക്ഷ്യം. Covid, Corona Virus, Breaking News, Malayalam News, Wuhan, Malayalam News, pandemic origin, WHO team, World News.
കൊേറാണ വൈറസിന് പിന്നിൽ ചൈനീസ് ലബാനോ എന്ന് അന്വേഷിക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞരെ ചൈന തടഞ്ഞെന്ന് റിപ്പോർട്ട്. വിദഗ്ധ സംഘത്തിന് ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകാത്തതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. എന്നാൽ,
കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം. കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ
ബെയ്ജിങ്∙ കോവിഡ് ആദ്യഘട്ടത്തിൽ കൈകാര്യം ചെയ്യുന്നതിൽ ചൈന മനഃപൂർവം വീഴ്ച വരുത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ചൈനയിൽ ആരോഗ്യ മേഖലയിലെ അടുത്തവൃത്തങ്ങളിൽനിന്ന് ....China, Covid, Corona
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ തകർന്ന് നിൽക്കുമ്പോൾ, മഹാമാരിക്ക് തുടക്കമിട്ട ചൈനയിലെ വുഹാനിൽ ഇപ്പോൾ ആഘോഷരാവുകയാണ്.കഴിഞ്ഞ വീക്കെന്‍ഡില്‍ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ഒരിടത്ത് തടിച്ചുകൂടിയത്. വുഹാനിലെ മായ ബീച്ച് വാട്ടർ പാർക്കിലാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ
കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന വാദം ലോകരാജ്യങ്ങൾക്കിടെ ശക്തമാകുമ്പോൾ ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘം ചൈനയിലെത്തി. ബെയ്ജിങ്ങിലെത്തിയ സംഘം ഇവിടെ താമസിച്ച് അന്വേഷണം നടത്തും. ചൈനയിലെത്തിയ സംഘം ഇപ്പോൾ 14 ദിവസത്തെ ക്വാറന്റീനില്‍ പോയിരിക്കുകയാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വിമര്‍ശനം
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ വുഹാനിലെ ലബോറട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴു വര്‍ഷം മുന്‍പ് യുനാനിലെ ഖനിയില്‍നിന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറസ് സാംപിളുകള്‍ക്ക് ഇപ്പോഴത്തെ
കോവിഡ് കേസുകളില്‍ വുഹാനെ പിന്തള്ളി ചെന്നൈയുടെ കുതിപ്പ്. ഇന്നലെ 1939 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെയാണ് കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരത്തെ ചെന്നൈ മറികടന്നത്. തമിഴ്നാടിന്റെ തെക്കന്‍, പടിഞ്ഞാറന്‍ ജില്ലകളില്‍ ഇടവേളയ്ക്കു ശേഷം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. കോവിഡ്
ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു ആദ്യത്തെ കൊറോണ കേസ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ചോര്‍ന്നതാണ് വൈറസ് എന്ന തരത്തിലും പല വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്കു പടര്‍ന്നതെന്നാണ് ചൈനീസ് ഗവേഷകര്‍